എ.പി. ജയശങ്കര്‍

എ.പി. ജയശങ്കര്‍

ദേവഗുരു അസുര സന്നിധിയില്‍

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്ക്കും പലവട്ടം ശുക്രാചാര്യരുടെയും ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി...

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

അസുരതന്ത്രങ്ങള്‍ പഠിച്ച് കചന്‍

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി...

ദീര്‍ഘ തമസ് കൊട്ടാരത്തില്‍

ആനവ ദേശത്ത് ദീര്‍ഘതമസ്സിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഇതൊന്നും ആഗ്രഹിക്കാത്ത തപസ്വി എന്നറിഞ്ഞിട്ടും രാജകീയ സ്വീകരണം. അവര്‍ക്ക് താന്‍ വിശിഷ്ടനായ ഒരു അതിഥിയാണത്രേ

ജ്ഞാനദാഹിയായ ദീര്‍ഘതമസ്

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്.

അത്രി -അനസൂയമാരുടെ മാഹാത്മ്യം

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.

അന്ത്യയാത്രയിലെ സഹചാരികള്‍

സ്വര്‍ഗം മോഹിക്കുന്നവര്‍ക്ക് സ്വര്‍ഗവും മക്കളെ മോഹിക്കുന്നവര്‍ക്ക് മക്കളും ദാമ്പത്യസുഖം ആഗ്രഹിക്കുന്നവര്‍ക്ക് ദാമ്പത്യസുഖവും രാജ്യം താല്‍പര്യപ്പെടുന്നവര്‍ക്ക് രാജ്യവും ലഭിച്ച് എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചനമുണ്ടാകും.

അമൃതവര്‍ഷത്തില്‍ ഉണര്‍ന്ന് രോഹിത കുമാരന്‍

ഹേ, കാന്താ, സ്വാമിദ്രോഹം ചെയ്യാതെ എന്റെ തല വേഗം തന്നെ ഛേദിക്കണം. അങ്ങ് ഒരിക്കലും അസത്യവാനാകരുത്. സ്വാമിദ്രോഹമോ, പരദ്രോഹമോ അങ്ങയില്‍ ഉണ്ടാവരുത്.

ധര്‍മവും സത്യവും വ്യര്‍ഥമാകുമ്പോള്‍

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.

മുക്തിയും ചണ്ഡാളദാസ്യവും

അപ്പോഴേക്കും മഹര്‍ഷി ഗൗരവത്തിലായി. മഹര്‍ഷി മുന്നില്‍ നില്‍ക്കുന്ന ചണ്ഡാളനില്‍ നിന്നും പണം വാങ്ങി. എന്റെ ദാസനെ ഞാന്‍ നിനക്ക് വില്‍ക്കുകയാണ്.

ഇന്ന് വിനായക ചതുര്‍ഥി; ‘ഗണപതി ബപ്പ മോറിയാ…’

എല്ലാ പൂജകള്‍ക്കും പൂജാവസാനം സമര്‍പ്പണമുണ്ട്. പിന്നെ എന്തിനാണ് സമര്‍പ്പിക്കുന്നു എന്ന പദം ഇവിടെ പ്രത്യേകമായി ഉപയോഗിച്ചതെന്ന സംശയം തോന്നാം. വിനായക ചതുര്‍ഥിക്ക,് അതുവരെ പൂജിച്ച വിഗ്രഹം തന്നെ...

ലക്ഷം യോജനയില്‍ സുവര്‍ണമത്സ്യം

സത്യവ്രതന്‍ ശഫരിയുടെ മുന്നില്‍ തൊഴുകൈയോടെ നിന്നു. ഒറ്റ ദിവസം കൊണ്ട് നൂറു യോജനയിലധികം വ്യാപിക്കുന്ന, വളര്‍ച്ച അതിശയകരം തന്നെയാണ്. അങ്ങ് യഥാര്‍ഥത്തില്‍ ആരാണ്?

അത്ഭുതം ചൊരിയുന്ന മത്സ്യം

മനുഷ്യസ്വരത്തില്‍ സംസാരിക്കുന്ന മത്സ്യം. ഇതൊരു സാധാരണ മത്സ്യമല്ല. ഏതൊക്കെയോ ചില അത്ഭുത ശക്തികള്‍ ഈ മത്സ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സത്യവ്രതമഹാരാജാവ് നിശ്ചയിച്ചു. ഈ മത്സ്യത്തിന്റെ അത്ഭുത വൃത്തികള്‍ തിരിച്ചറിയുന്നതിനായി...

കൈക്കുടന്നയില്‍ പെട്ട ചെറുമീന്‍ ഭാഗവതത്തിലൂടെ

ബ്രഹ്മദേവന്റെ ഒരു പകലാണ് വികല്‍പം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിന്റെ ഒരായുഷ്‌ക്കാലം കല്‍പവും. ബ്രഹ്മാവിന്റെ ഒരു ദിവസത്തില്‍ ഒരു വികല്‍പവും ഒരു പ്രളയവും ഉള്‍പ്പെടുന്നു. ഒരു വികല്‍പത്തില്‍ പതിനാല് മന്വന്തരങ്ങള്‍....

ഭഗവാന് ദാനം ചെയ്തത് ഭഗവാന്റെ മുതല്‍ തന്നെ

ത്രിലോകങ്ങളും വാമനന് നല്‍കിയ ശേഷം മഹാബലി തന്റെ ശിരസ്സ് മൂന്നാമത്തെ അടിയ്ക്കായി കുനിച്ചു കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്. മഹാബലി ആ ത്രിലോകത്തില്‍ ഉള്‍പ്പെടാത്ത ഒന്നാണോ? അത്...

വിഭക്തിയെ നീക്കി ഭക്തിസാന്ദ്രമാക്കി

മൂന്നടിമണ്ണിനായി മൂന്നാമത്തെ ലോകങ്ങളിലൊന്നും സ്ഥലം ബാക്കിയില്ലാതെ വന്നപ്പോള്‍ മഹാബലി ശിരസ്സു കുനിച്ചു കൊടുത്തു. മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വച്ചുകൊള്ളൂ എന്നായിരുന്നു മഹാബലിയുടെ ഭാവം. പ്രപഞ്ചം മുഴുവന്‍...

എന്റേതും ഞാനും ഭഗവാന്‍ തന്നെ

മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്.  ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ...

നേടിയതെല്ലാം ഒരിക്കല്‍ ഉപേക്ഷിക്കപ്പെടും

അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍...

വിഷ്ണുജ്ഞാനം നല്‍കുന്നവന്‍ സാക്ഷാല്‍ ഗുരു

എന്തുകിട്ടിയാലും സംതൃപ്തിയില്ലാത്ത മനസ്സുകള്‍ ഒരു കാലത്തും സംതൃപ്തി നേടില്ല. ആ അസംതൃപ്തി തന്നെ ദുഃഖഹേതുവായി മാറും എന്നാണ് ഭഗവാന്‍ വാമനമൂര്‍ത്തിക്ക് പറയാനുള്ളത്. 'യദൃച്ഛാലാഭ തുഷ്ടസ്യ തേജോ വിപ്രസ്യ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍