Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്തിയും ചണ്ഡാളദാസ്യവും

അപ്പോഴേക്കും മഹര്‍ഷി ഗൗരവത്തിലായി. മഹര്‍ഷി മുന്നില്‍ നില്‍ക്കുന്ന ചണ്ഡാളനില്‍ നിന്നും പണം വാങ്ങി. എന്റെ ദാസനെ ഞാന്‍ നിനക്ക് വില്‍ക്കുകയാണ്.

എ പി ജയശങ്കര് by എ പി ജയശങ്കര്
Nov 10, 2020, 03:00 am IST
in Samskriti

വിശ്വാമിത്ര മഹര്‍ഷിയുടെ ഏതു വാക്കും അനുസരിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയാണ് ഹരിശ്ചന്ദ്രന്‍. ദാസ്യം സ്വീകരിച്ചു കഴിഞ്ഞു എന്ന ഭാവമായിരുന്നു അപ്പോള്‍. എല്ലായ്‌പ്പോഴും ഞാന്‍ പറയുന്നതെന്തും അനുസരിക്കുമല്ലോ എന്ന് മഹര്‍ഷി ചോദിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ ഹരിശ്ചന്ദ്ര മഹാരാജന്‍ തലയാട്ടി. പുനര്‍ജന്മം കിട്ടിയ ഭാവമായിരുന്നു അദ്ദേഹത്തിന്.  

അങ്ങ് എന്തു നിര്‍ദേശിച്ചാലും അത് ഞാന്‍ തെല്ലും സംശയമില്ലാതെ തന്നെ നിര്‍വഹിച്ചു കൊള്ളാം. മഹര്‍ഷേ, ആജ്ഞാപിച്ചാലും. ഞാന്‍ ഇപ്പോള്‍ എന്താണു ചെയ്യേണ്ടത്? (വിശ്വാമിത്ര മഹര്‍ഷി തന്നെ ചതിക്കില്ല എന്ന് ഹരിശ്ചന്ദ്രന്‍ ഉറച്ചു വിശ്വസിച്ചു. മഹര്‍ഷി പണ്ട് ശുനശ്ശേഫനെ രക്ഷിച്ച ചരിത്രമെല്ലാം ഒരു നിമിഷം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയി. ശ്രേയസ്സിനല്ലാതെ ഒരു കാര്യവും ഈ മുനി പുംഗവന്‍ ചെയ്യില്ല).  

അപ്പോഴേക്കും മഹര്‍ഷി ഗൗരവത്തിലായി. മഹര്‍ഷി മുന്നില്‍ നില്‍ക്കുന്ന ചണ്ഡാളനില്‍ നിന്നും പണം വാങ്ങി. എന്റെ ദാസനെ ഞാന്‍ നിനക്ക് വില്‍ക്കുകയാണ്.  

‘നാസ്തി ദാസേന മേ കാര്യം

വിത്താശാവര്‍ത്തതേ മമ’

എനിക്കിപ്പോള്‍ ദാസനെക്കൊണ്ട് ആവശ്യമൊന്നുമില്ല. ഇപ്പോള്‍ പണത്തിനാണ് ആവശ്യം. അതിനാല്‍ നിന്റെ പണം ഞാന്‍ സ്വീകരിക്കുകയാണ്.  

ചണ്ഡാളവേഷധാരി അനേകം രത്‌നങ്ങള്‍ വിശ്വാമിത്രനു മുന്നില്‍ നിരത്തി വച്ചു. ആ രത്‌നങ്ങളെല്ലാം പൊതിഞ്ഞെടുത്ത് വിശ്വാമിത്ര മഹര്‍ഷി ഹരിശ്ചന്ദ്രനെ ചണ്ഡാളദാസനായി ഏല്‍പ്പിച്ചു.  

നിര്‍വികാരനായി നിന്നു കൊണ്ട് ഹരിശ്ചന്ദ്രന്‍ മനസാ നിശ്ചയിച്ചു. വിശ്വാമിത്ര മഹര്‍ഷിയാണ് ഇപ്പോള്‍ തന്റെ നാഥന്‍. ഈ യജമാനന്റെ നിശ്ചയമെന്തായാലും ധൈര്യപൂര്‍വം ഞാന്‍ അനുസരിക്കും. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി ഹരിശ്ചന്ദ്രനെ അനുമോദിച്ചു. അശരീരിയായി അവര്‍ വ്യക്തമാക്കി.

‘അനൃണോസി മഹാഭാഗ  

ദത്താ സാ ദക്ഷിണാത്വയാ’  

ഹേ, മഹാരാജന്‍ ഇപ്പോള്‍ നല്‍കിയ ഈ ദക്ഷിണ കൊണ്ട് അങ്ങ് കടങ്ങളില്‍ നിന്ന് മുക്തനായിരിക്കുന്നു.  

ഈ അശരീരി വചനം കേട്ട് ഹരിശ്ചന്ദ്രന്‍ സന്തോഷിച്ചു. അദ്ദേഹം നന്ദിപൂര്‍വം വിശ്വാമിത്ര മഹര്‍ഷിയെ നമസ്‌കരിച്ചു. ഹേ, മഹര്‍ഷേ, ഹേ മഹാബാഹോ, ഇനി എന്റെ അച്ഛനും അമ്മയും ബന്ധുവും എല്ലാം അങ്ങു തന്നെയാണ്. അങ്ങ് ക്ഷണ നേരം കൊണ്ടു തന്നെ എന്നെ കടങ്ങളില്‍ നിന്നും മുക്തനാക്കിയല്ലോ. ഇനി ശ്രേയസ്സിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്.  

ഹരിശ്ചന്ദ്രനെ വിശ്വാമിത്ര മഹര്‍ഷി അനുഗ്രഹിച്ചു. നിനക്ക് സ്വസ്തി വരട്ടെ. ഇനി ഈ ചണ്ഡാള മഹാനുഭാവന്‍ പറയുന്നത് മുഴുവന്‍ നീ അനുസരിക്കൂ. വിശ്വാമിത്ര മഹര്‍ഷി രത്‌നങ്ങളുമായി അവിടുന്ന് യാത്രയായി.  

ചണ്ഡാളന്‍ ഹരിശ്ചന്ദ്രനെ ചങ്ങലയാല്‍ ബന്ധിച്ച് തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടു  പോയി. അവിടെ ബന്ധനത്തില്‍ ഉറക്കമില്ലാതെ കഴിഞ്ഞു. ചണ്ഡാളന്‍ യജമാനന്‍ സുഖമായി ഉറങ്ങുകയാണ്. ഹരിശ്ചന്ദ്രന്‍ തന്റെ ഭാര്യയേയും കുട്ടിയേയുമെല്ലാം ഓര്‍ത്തു കിടന്നു. എന്തെല്ലാം ദുര്‍വിധികളാണ് തന്നെ വേട്ടയാടുന്നത്. രാജ്യനാശം ബന്ധു മിത്രാദികളെ വേര്‍പിരിയല്‍, ചണ്ഡാളദാസ്യം, ബന്ധനം, ചണ്ഡാളന്റെ താഡനങ്ങള്‍ ഇതോടൊപ്പം വിശപ്പും ദാഹവും.  

എല്ലാം എന്റെ കര്‍മദോഷം. ശുനശ്ശേഫന്‍, എന്ന ബ്രാഹ്മണപുത്രനെ ബലി കൊടുക്കാന്‍ തന്നെ നിശ്ചയിച്ചപ്പോള്‍ ഇത്രയ്‌ക്കൊന്നും ആലോചിച്ചില്ല. താന്‍ ഏറെ സ്വാര്‍ഥനായിരുന്നു. ബ്രാഹ്മണനെ വേദനിപ്പിക്കാന്‍ സങ്കല്‍പിച്ചാല്‍  പോലും ബ്രഹ്മഹത്യാ പാപം  പിന്തുടരും എന്ന് സ്മൃതികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും അതൊന്നും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അന്ന് വിശ്വാമിത്ര മഹര്‍ഷി ശുനശ്ശേഫന് വരുണമന്ത്രം ഉപദേശിച്ചതു കൊണ്ടാണ് ബ്രാഹ്മണവധം എന്ന മഹാപാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ തനിക്കൊരു പഴുതെങ്കിലും ഉണ്ടായത്. ഇങ്ങനെ പലതും ചിന്തിച്ച് നാലു നാള്‍ ആ ബന്ധനത്തില്‍ ഉറക്കമില്ലാതെ മഹാരാജന്‍ കഴിഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Mollywood

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

പുതിയ വാര്‍ത്തകള്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.