Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചന്ദ്രമതിയുടെ നിസ്സഹായത

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Dec 6, 2020, 09:24 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പാതിരാത്രിയില്‍ ഒരു ബാലകന്റെ മൃതദേഹവുമായി വനത്തിനു സമീപം ഇരുന്ന ഹരിശ്ചന്ദ്ര പത്‌നിയെ ആരെന്നു തിരിച്ചറിയാത്ത സമീപവാസികള്‍ പിടികൂടി. സംശയകരമായ സാഹചര്യമെന്നാണ് അവര്‍ വിലയിരുത്തിയത്. ചന്ദ്രമതിയാണെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയും നല്‍കിയില്ല. മനോവേദനയാല്‍ നാവുകളുടെ ചേതന നഷ്ടപ്പെട്ട പോലെ.  

നാട്ടുകാരില്‍ ചിലര്‍ ചന്ദ്രമതിയെ തൂക്കിയെടുത്ത് സ്ഥലത്തെ ഒരു പ്രമാണിയുടെ മുമ്പില്‍ കൊണ്ടുചെന്നാക്കി. ശ്മശാനം ഉടമയായ ചണ്ഡാളനായിരുന്നു ആ പ്രമാണി. ബാലകന്മാരെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും അനുസരണയില്ലാത്തവരെ വധിക്കുകയും ചെയ്യുന്നത് ഈ പ്രദേശത്തിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവളും ഒരു ബാലഘാതകി തന്നെയെന്ന് പ്രമാണിയായ ചണ്ഡാളന്‍ വിലയിരുത്തി.  

ബ്രഹ്മജ്ഞാനികളേയും പശുക്കളേയും വധിച്ചവരേയും പുരകത്തിച്ചവനേയും സ്വര്‍ണമോഷ്ടാവിനേയും വഴി തടഞ്ഞവനേയും അതുപോലെയുള്ള ദുഷ്‌കൃത്യങ്ങള്‍ ചെയ്തവരെയും ശിക്ഷിക്കുന്നതിന് (വധിക്കുന്നതിന്) മറ്റു ന്യായങ്ങളൊന്നും നോക്കേണ്ടതില്ലെന്നാണ് ഞാന്‍ ശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ളത്. അതിനാല്‍ ദുഷ്ടയായ ഈ സ്ത്രീയെ കൊല്ലുവാന്‍ തന്നെയാണ് എന്റെ നിശ്ചയം. ചണ്ഡാളന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ കൊല്ലണമെന്ന് ശ്മശാനം കാവല്‍ക്കാരനായ ഹരിശ്ചന്ദ്രനോട് ചണ്ഡാളന്‍ നിര്‍ദേശവും നല്‍കി.  

എന്നാല്‍ സൂര്യവംശം പിന്തുടരുന്ന നീതിശാസ്ത്ര പ്രകാരം യാതൊരു കാരണവശാലും സ്ത്രീകളെ വധശിക്ഷയ്‌ക്ക് വിധേയരാക്കരുതെന്ന് മനുസ്മൃതി പറഞ്ഞതാണ് പ്രധാനം. അതുകൊണ്ട് ഈ സ്ത്രീവധത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരിശ്ചന്ദ്രന്‍ തന്റെ യജമാനനോട് അഭ്യര്‍ഥിച്ചു.  

ഹരിശ്ചന്ദ്രന്റെ വാക്യം ചണ്ഡാളനെ തൃപ്തനാക്കിയില്ല. യജമാനന്‍ നിര്‍ദേശിക്കുന്ന കര്‍മം ചെയ്യാന്‍ ദാസന്‍ ബാധ്യസ്ഥനാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ളള ശ്രമം അംഗീകരിക്കാനാവില്ല. വേതനം വാങ്ങിയിട്ട് കര്‍മത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന തൊഴിലാളിക്ക് ഒരു കാലത്തും മോചനമില്ലെന്നും നീതിശാസ്ത്രം പറയുന്നു.  

കുറച്ചുനേരം ചണ്ഡാളനും ഹരിശ്ചന്ദ്രനും പരസ്പരം തര്‍ക്കിച്ചു നിന്നു. അടിമപ്പണം കൈപ്പറ്റി ജോലിചെയ്യാതെ തിരിച്ചുപദേശിച്ചു കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ ചണ്ഡാളന്‍ നിഷേധിച്ചു. സ്വാമികാര്യം ചെയ്യാതെ തര്‍ക്കുത്തരങ്ങളും മറ്റു വാദപ്രതിവാദങ്ങളും ഉന്നയിക്കുന്നത് ധര്‍മത്തിന് ചേര്‍ന്നതല്ല.  

തുടര്‍ന്ന് ചണ്ഡാളന്റെ ആജ്ഞയായിരുന്നു. അദ്ദേഹം മൂര്‍ച്ചയേറിയ ഒരു വാളെടുത്ത് ഹരിശ്ചന്ദ്രനെ ഏല്‍പിച്ചു. ഈ വാളുകൊണ്ട് നീ ഇപ്പോള്‍ തന്നെ ബാലഘാതകിയെ വധിക്കണം.  

ആജ്ഞ ധിക്കരിക്കാനാവാതെ ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയുടെ മുമ്പലേക്കടുത്തു. അവള്‍ ശ്മശാനം ഉടമയായ ചണ്ഡാളനോട് കരഞ്ഞു പ്രാര്‍ഥിച്ചു. തന്റെ മരിച്ചു കിടക്കുന്ന പുത്രന്റെ ശരീരത്തെ ഇവിടെ കൊണ്ടു വന്ന് സംസ്‌ക്കരിക്കുന്നതുവരെ തനിക്ക് ജീവിക്കാന്‍ അവസരം തരണമെന്നായിരുന്നു ആ പ്രാര്‍ഥന. ചണ്ഡാളന്‍ അര്‍ധസമ്മതം മൂളി. അവള്‍ മരിച്ചു കിടക്കുന്ന പുത്രശരീരത്തിനടുത്തെത്തി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

India

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

World

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

US

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

India

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies