Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

എ പി ജയശങ്കര് by എ പി ജയശങ്കര്
May 21, 2021, 05:00 am IST
in Samskriti

ഗുരുവില്‍ നിന്നും മൃതസഞ്ജീവനി വിദ്യ ഉപദേശം ലഭിക്കുകയും പ്രായോഗിക പരിജ്ഞാനം അതില്‍ സമ്പാദിക്കുകയും ചെയ്ത കചന്‍ ഏറെ സന്തോഷവാനായിരുന്നു. അച്ഛന്‍ തന്നെ ഏല്‍പ്പിച്ച കാര്യം ഇവിടെ സാധ്യമായിരിക്കുകയാണ്. ഇനി എത്രയും വേഗം അച്ഛന്റെ സമീപത്ത് ചെന്ന്  സന്തോഷവര്‍ത്തമാനം അറിയിക്കണം.

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.  

പക്ഷേ കചന്‍ ദേവയാനിയുടെ ആഗ്രഹങ്ങളില്‍ താല്പര്യം കാണിച്ചില്ല. കചന്‍ ദേവയാനിയോട് പറഞ്ഞു:  ഒരുതരത്തിലും എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. ഏതുവിധേനയും നീ എനിക്ക് സഹോദരിയാണ്. ഗുരു പുത്രി എന്നാല്‍ തന്നെ സഹോദരിയാണ്. പോരാത്തതിന് ഞാനിപ്പോള്‍ നിന്റെ അച്ഛന്റെ ശരീരത്തില്‍ നിന്നും ജനിച്ചവനാണ്. ഗുരു  തന്നെ എന്നെ മകനായി കണക്കാക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നീ ഈ ആഗ്രഹം ഉപേക്ഷിച്ചേ പറ്റൂ. ദേവയാനിക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. നീ വഞ്ചകനാണ്. നീ എന്റെ  അച്ഛനില്‍ നിന്നും മൃതസഞ്ജീവനി വിദ്യ അഭ്യസിക്കാനായി ദേവന്മാരുടെ നിയോഗത്താല്‍ വന്നവനാണ്. അച്ഛനെയും എന്നെയും വഞ്ചിച്ച നീ ചതിയനാണ്. ദേവന്മാരുടെ ചാരനാണ്. കള്ളനാണ്.  

ദേവയാനി ഇതൊക്കെ പറയുമ്പോഴും അനുകൂലമായോ പ്രതികൂലമായോ യാതൊന്നും സംസാരിക്കാന്‍ ശുക്രാചാര്യര്‍ക്ക് കഴിഞ്ഞില്ല.  മഹത്തായ ഒരു സ്ഥാനം കചന് തന്റെ മനസ്സില്‍ ആ ഗുരുനാഥന്‍ നല്‍കിക്കഴിഞ്ഞിരുന്നു.  ഇനി അത് തിരുത്താനാവില്ല. സര്‍വവിധ അനുഗ്രഹങ്ങളും താന്‍ നല്‍കിക്കഴിഞ്ഞു. തന്റെ പ്രിയപുത്രി ദേവയാനിയുടെ താല്‍പ്പര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ പുത്രന്റെ ന്യായവും ശരിയാണ്. അതും തള്ളിക്കളയാനാവില്ല.

ശുക്രാചാര്യരുടെ മൗനം ദേവയാനിയെ കൂടുതല്‍ പ്രകോപിതയാക്കി. അവള്‍ കചനോട് പറഞ്ഞു; നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കുകയാണ്. നീ എന്റെ അച്ഛനില്‍ നിന്ന് അഭ്യസിച്ച മൃതസഞ്ജീവനി വിദ്യ പ്രയോഗിച്ച് ഇനി ഒരിക്കലും നിനക്ക് ആരെയെങ്കിലും ജീവിപ്പിക്കാനാകില്ല. ഇത് ഒരു കാമിനിയുടെ ശാപമാണ്.  

കചന്‍ ദേവലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലതെന്ന് ശുക്രാചാര്യരും ചിന്തിച്ചു.  ഇവിടെ നിന്നാല്‍ ഇനിയും അസുരന്മാര്‍ ഉപദ്രവിക്കും.

ദേവയാനിയോട് കചനും സ്വല്‍പ്പം ദേഷ്യഭാവത്തില്‍ തന്നെ സംസാരിച്ചു. ദേവയാനീ നീ ഇത്തരത്തിലുള്ള ദേഷ്യം ശാപവും എല്ലാം ഉപേക്ഷിക്കണം. നീയൊരു മുനികുമാരിയാണ്. ആ വംശത്തിന്റെ മഹത്വമറിഞ്ഞ് പെരുമാറണം. അല്ലെങ്കില്‍ മുനികുമാരന്മാരാരും നിന്നെ വിവാഹം കഴിക്കാന്‍ വരില്ല. മുനികുമാരന്മാര്‍ക്കും മുനികുമാരിമാര്‍ക്കും ശാന്തതയാണ് എപ്പോഴും മുഖത്ത് ഉണ്ടാകേണ്ടത്.  

എന്നാല്‍ ദേവയാനിയെ സമാധാനിപ്പിക്കാന്‍ കചന്റെ വാക്കുകള്‍ക്കായില്ല. അതിനാല്‍ അവളെ ധിക്കരിച്ചു കൊണ്ട് തന്നെ ഗുരു ശുക്രാചാര്യരുടെ മൗനാനുഗ്രഹത്തോടെ കചന്‍ യാത്രയായി.  

പിതാവിന്റെ അടുത്തുചെന്ന് കചന്‍ ബൃഹസ്പതിക്ക് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. അങ്ങനെ മകന്‍ അച്ഛന് ഗുരുവായി. ശ്രീമുരുകന്‍ ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ ഉപദേശിച്ചതു പോലെ, കപില മഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശം നല്‍കിയതു പോലെ, ബൃഹസ്പതി മൃതസഞ്ജീവനി മന്ത്രം ജപിച്ച് സിദ്ധി വരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Mollywood

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.