Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
May 21, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവില്‍ നിന്നും മൃതസഞ്ജീവനി വിദ്യ ഉപദേശം ലഭിക്കുകയും പ്രായോഗിക പരിജ്ഞാനം അതില്‍ സമ്പാദിക്കുകയും ചെയ്ത കചന്‍ ഏറെ സന്തോഷവാനായിരുന്നു. അച്ഛന്‍ തന്നെ ഏല്‍പ്പിച്ച കാര്യം ഇവിടെ സാധ്യമായിരിക്കുകയാണ്. ഇനി എത്രയും വേഗം അച്ഛന്റെ സമീപത്ത് ചെന്ന്  സന്തോഷവര്‍ത്തമാനം അറിയിക്കണം.

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.  

പക്ഷേ കചന്‍ ദേവയാനിയുടെ ആഗ്രഹങ്ങളില്‍ താല്പര്യം കാണിച്ചില്ല. കചന്‍ ദേവയാനിയോട് പറഞ്ഞു:  ഒരുതരത്തിലും എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. ഏതുവിധേനയും നീ എനിക്ക് സഹോദരിയാണ്. ഗുരു പുത്രി എന്നാല്‍ തന്നെ സഹോദരിയാണ്. പോരാത്തതിന് ഞാനിപ്പോള്‍ നിന്റെ അച്ഛന്റെ ശരീരത്തില്‍ നിന്നും ജനിച്ചവനാണ്. ഗുരു  തന്നെ എന്നെ മകനായി കണക്കാക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നീ ഈ ആഗ്രഹം ഉപേക്ഷിച്ചേ പറ്റൂ. ദേവയാനിക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. നീ വഞ്ചകനാണ്. നീ എന്റെ  അച്ഛനില്‍ നിന്നും മൃതസഞ്ജീവനി വിദ്യ അഭ്യസിക്കാനായി ദേവന്മാരുടെ നിയോഗത്താല്‍ വന്നവനാണ്. അച്ഛനെയും എന്നെയും വഞ്ചിച്ച നീ ചതിയനാണ്. ദേവന്മാരുടെ ചാരനാണ്. കള്ളനാണ്.  

ദേവയാനി ഇതൊക്കെ പറയുമ്പോഴും അനുകൂലമായോ പ്രതികൂലമായോ യാതൊന്നും സംസാരിക്കാന്‍ ശുക്രാചാര്യര്‍ക്ക് കഴിഞ്ഞില്ല.  മഹത്തായ ഒരു സ്ഥാനം കചന് തന്റെ മനസ്സില്‍ ആ ഗുരുനാഥന്‍ നല്‍കിക്കഴിഞ്ഞിരുന്നു.  ഇനി അത് തിരുത്താനാവില്ല. സര്‍വവിധ അനുഗ്രഹങ്ങളും താന്‍ നല്‍കിക്കഴിഞ്ഞു. തന്റെ പ്രിയപുത്രി ദേവയാനിയുടെ താല്‍പ്പര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ പുത്രന്റെ ന്യായവും ശരിയാണ്. അതും തള്ളിക്കളയാനാവില്ല.

ശുക്രാചാര്യരുടെ മൗനം ദേവയാനിയെ കൂടുതല്‍ പ്രകോപിതയാക്കി. അവള്‍ കചനോട് പറഞ്ഞു; നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കുകയാണ്. നീ എന്റെ അച്ഛനില്‍ നിന്ന് അഭ്യസിച്ച മൃതസഞ്ജീവനി വിദ്യ പ്രയോഗിച്ച് ഇനി ഒരിക്കലും നിനക്ക് ആരെയെങ്കിലും ജീവിപ്പിക്കാനാകില്ല. ഇത് ഒരു കാമിനിയുടെ ശാപമാണ്.  

കചന്‍ ദേവലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലതെന്ന് ശുക്രാചാര്യരും ചിന്തിച്ചു.  ഇവിടെ നിന്നാല്‍ ഇനിയും അസുരന്മാര്‍ ഉപദ്രവിക്കും.

ദേവയാനിയോട് കചനും സ്വല്‍പ്പം ദേഷ്യഭാവത്തില്‍ തന്നെ സംസാരിച്ചു. ദേവയാനീ നീ ഇത്തരത്തിലുള്ള ദേഷ്യം ശാപവും എല്ലാം ഉപേക്ഷിക്കണം. നീയൊരു മുനികുമാരിയാണ്. ആ വംശത്തിന്റെ മഹത്വമറിഞ്ഞ് പെരുമാറണം. അല്ലെങ്കില്‍ മുനികുമാരന്മാരാരും നിന്നെ വിവാഹം കഴിക്കാന്‍ വരില്ല. മുനികുമാരന്മാര്‍ക്കും മുനികുമാരിമാര്‍ക്കും ശാന്തതയാണ് എപ്പോഴും മുഖത്ത് ഉണ്ടാകേണ്ടത്.  

എന്നാല്‍ ദേവയാനിയെ സമാധാനിപ്പിക്കാന്‍ കചന്റെ വാക്കുകള്‍ക്കായില്ല. അതിനാല്‍ അവളെ ധിക്കരിച്ചു കൊണ്ട് തന്നെ ഗുരു ശുക്രാചാര്യരുടെ മൗനാനുഗ്രഹത്തോടെ കചന്‍ യാത്രയായി.  

പിതാവിന്റെ അടുത്തുചെന്ന് കചന്‍ ബൃഹസ്പതിക്ക് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. അങ്ങനെ മകന്‍ അച്ഛന് ഗുരുവായി. ശ്രീമുരുകന്‍ ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ ഉപദേശിച്ചതു പോലെ, കപില മഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശം നല്‍കിയതു പോലെ, ബൃഹസ്പതി മൃതസഞ്ജീവനി മന്ത്രം ജപിച്ച് സിദ്ധി വരുത്തി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

Kerala

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

പുതിയ വാര്‍ത്തകള്‍

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies