Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന് മഹോദരം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 23, 2020, 04:31 am IST
in Samskriti

മകന്‍ രോഹിതനെ തനിക്ക് ബലി നല്‍കാമെന്ന വാക്ക് ലംഘിക്കാന്‍ മഹാരാജാ ഹരിശ്ചന്ദ്രന്‍ മനപ്പൂര്‍വം ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. രോഹിതന്‍ കവചാദികള്‍ ധരിച്ച് യുദ്ധസന്നദ്ധനാകുന്നതു വരെ ക്ഷമിക്കണമത്രെ. വരുണഭഗവാന്‍ ചില കണക്കുകൂട്ടലുകളുമായാണ് തിരിച്ചു പോയത്.  

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ രോഹിതന് ഒരു മോഹം. കുറച്ചു സമയം നായാട്ടിനു പോകണം. രാജാക്കന്മാരുടെ വിനോദം പ്രധാനമായും നായാട്ടാണ്. തങ്ങളുടെ ക്ഷാത്രവീര്യത്തിന്റെ അഭ്യാസത്തിനുള്ള അവസരം കൂടിയാണത്. രോഹിതന്‍ കവചം ധരിച്ച് ആയുധങ്ങളുമായി കാട്ടിലേക്കു പോയി.  

കാട്ടില്‍ വച്ച് ദേവേന്ദ്രന്‍ രോഹിതനെ കണ്ടുമുട്ടി. രോഹിതന്‍ വരുണദേവനുള്ള ഒരു  ബലിമൃഗമാണെന്ന് ദേവേന്ദ്രന്‍ പറഞ്ഞു മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് സ്വാഭാവികമായും രോഹിതന് മോഹമുദിച്ചു. എങ്കില്‍ കൊട്ടാരത്തിലേക്ക് മടങ്ങരുതെന്ന് ദേവേന്ദ്രന്‍ ഉപദേശിച്ചു. അതു മാനിച്ച് കാട്ടില്‍ തന്നെ ഒളിവില്‍ കഴിയാന്‍  രോഹിതന്‍ നിശ്ചയിച്ചു. രാജകുമാരന്‍ കവചധാരിയായി ആയുധങ്ങളും വഹിച്ചു കൊണ്ട് കൊട്ടാരത്തിന് പുറത്തിറങ്ങിയതറിഞ്ഞ് വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

നേര്‍ച്ചയനുസരിച്ചുള്ള ബലി ഉടന്‍ വേണമെന്ന് വരുണന്‍ രാജാ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. രോഹിതന്‍ കൊട്ടാരത്തിലില്ലെന്നും നാടുവിട്ടു പോയിരിക്കയാണെന്നും ഹരിശ്ചന്ദ്രന്‍ വരുണനെ അറിയിച്ചു. ഒഴിവുകഴിവുകള്‍ പലതും കഴിഞ്ഞെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും വരുണന്‍ താക്കീതു പോലെ ഹരിശ്ചന്ദ്രനെ അറിയിച്ചു. സത്യലംഘനത്തിനുള്ള ശിക്ഷ രാജാവും കൊട്ടാരവും അനുഭവിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വരുണന്‍ മടങ്ങിയത്.  

വരുണന്‍ പോയി അധികനേരം കഴിയും മുന്‍പു തന്നെ ഹരിശ്ചന്ദ്രനും പരിവാരങ്ങള്‍ക്കും മഹോദരം ബാധിച്ചു. എല്ലാവരുടേയും വയറുവല്ലാതെ വീര്‍ത്ത് ഇപ്പോള്‍ പൊട്ടുമെന്ന പോലെ വളര്‍ന്നു. ഈ വീര്‍പ്പുമുട്ടിന്റെ കാരണം വരുണശാപമാണെന്നും സത്യലംഘനത്തിന്റെ ശിക്ഷയാണിതെന്നും ഗുരുജനങ്ങളില്‍ നിന്നും ഹരിശ്ചന്ദ്രന്‍ മനസ്സിലാക്കി. നേരത്തോടു നേരമാകും മുന്‍പു തന്നെ കൊട്ടാരത്തില്‍ രോഗികളുടെ എണ്ണം പെരുകി വന്നു.  

ഹരിശ്ചന്ദ്രന്‍ ഗുരുക്കന്മാരുമായി ആലോചിച്ചു. ഇനി എന്താണ് മാര്‍ഗം? മകനെ കണ്ടു കിട്ടിയിട്ടുമില്ല. തിരച്ചിലുകളെല്ലാം വിഫലമായി. പകരം ഒരാളെ പുത്രസ്ഥാനത്തേക്ക് നിശ്ചയിച്ച് ബലികൊടുത്താലും ശാപമോക്ഷത്തിന് മാര്‍ഗമുണ്ടാകുമെന്ന് വസിഷ്ഠാദികള്‍ ഉപദേശിച്ചു. പുത്രനെ കാണാത്ത ദുഃഖത്തേക്കാള്‍ വലുതായി മഹോദരമെന്ന മഹാരോഗം. ദേവേന്ദ്രന്‍ ഇടയ്‌ക്കിടെ വനത്തില്‍ രോഹിതനെ ചെന്നു കണ്ട്  പുണ്യതീര്‍ഥ ദര്‍ശനങ്ങളിലൂടെ രക്ഷാമാര്‍ഗം കണ്ടെത്തണമെന്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.