Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന് മഹോദരം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Apr 23, 2020, 04:31 am IST
inSamskriti

മകന്‍ രോഹിതനെ തനിക്ക് ബലി നല്‍കാമെന്ന വാക്ക് ലംഘിക്കാന്‍ മഹാരാജാ ഹരിശ്ചന്ദ്രന്‍ മനപ്പൂര്‍വം ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. രോഹിതന്‍ കവചാദികള്‍ ധരിച്ച് യുദ്ധസന്നദ്ധനാകുന്നതു വരെ ക്ഷമിക്കണമത്രെ. വരുണഭഗവാന്‍ ചില കണക്കുകൂട്ടലുകളുമായാണ് തിരിച്ചു പോയത്.  

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ രോഹിതന് ഒരു മോഹം. കുറച്ചു സമയം നായാട്ടിനു പോകണം. രാജാക്കന്മാരുടെ വിനോദം പ്രധാനമായും നായാട്ടാണ്. തങ്ങളുടെ ക്ഷാത്രവീര്യത്തിന്റെ അഭ്യാസത്തിനുള്ള അവസരം കൂടിയാണത്. രോഹിതന്‍ കവചം ധരിച്ച് ആയുധങ്ങളുമായി കാട്ടിലേക്കു പോയി.  

കാട്ടില്‍ വച്ച് ദേവേന്ദ്രന്‍ രോഹിതനെ കണ്ടുമുട്ടി. രോഹിതന്‍ വരുണദേവനുള്ള ഒരു  ബലിമൃഗമാണെന്ന് ദേവേന്ദ്രന്‍ പറഞ്ഞു മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് സ്വാഭാവികമായും രോഹിതന് മോഹമുദിച്ചു. എങ്കില്‍ കൊട്ടാരത്തിലേക്ക് മടങ്ങരുതെന്ന് ദേവേന്ദ്രന്‍ ഉപദേശിച്ചു. അതു മാനിച്ച് കാട്ടില്‍ തന്നെ ഒളിവില്‍ കഴിയാന്‍  രോഹിതന്‍ നിശ്ചയിച്ചു. രാജകുമാരന്‍ കവചധാരിയായി ആയുധങ്ങളും വഹിച്ചു കൊണ്ട് കൊട്ടാരത്തിന് പുറത്തിറങ്ങിയതറിഞ്ഞ് വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

നേര്‍ച്ചയനുസരിച്ചുള്ള ബലി ഉടന്‍ വേണമെന്ന് വരുണന്‍ രാജാ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. രോഹിതന്‍ കൊട്ടാരത്തിലില്ലെന്നും നാടുവിട്ടു പോയിരിക്കയാണെന്നും ഹരിശ്ചന്ദ്രന്‍ വരുണനെ അറിയിച്ചു. ഒഴിവുകഴിവുകള്‍ പലതും കഴിഞ്ഞെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും വരുണന്‍ താക്കീതു പോലെ ഹരിശ്ചന്ദ്രനെ അറിയിച്ചു. സത്യലംഘനത്തിനുള്ള ശിക്ഷ രാജാവും കൊട്ടാരവും അനുഭവിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വരുണന്‍ മടങ്ങിയത്.  

വരുണന്‍ പോയി അധികനേരം കഴിയും മുന്‍പു തന്നെ ഹരിശ്ചന്ദ്രനും പരിവാരങ്ങള്‍ക്കും മഹോദരം ബാധിച്ചു. എല്ലാവരുടേയും വയറുവല്ലാതെ വീര്‍ത്ത് ഇപ്പോള്‍ പൊട്ടുമെന്ന പോലെ വളര്‍ന്നു. ഈ വീര്‍പ്പുമുട്ടിന്റെ കാരണം വരുണശാപമാണെന്നും സത്യലംഘനത്തിന്റെ ശിക്ഷയാണിതെന്നും ഗുരുജനങ്ങളില്‍ നിന്നും ഹരിശ്ചന്ദ്രന്‍ മനസ്സിലാക്കി. നേരത്തോടു നേരമാകും മുന്‍പു തന്നെ കൊട്ടാരത്തില്‍ രോഗികളുടെ എണ്ണം പെരുകി വന്നു.  

ഹരിശ്ചന്ദ്രന്‍ ഗുരുക്കന്മാരുമായി ആലോചിച്ചു. ഇനി എന്താണ് മാര്‍ഗം? മകനെ കണ്ടു കിട്ടിയിട്ടുമില്ല. തിരച്ചിലുകളെല്ലാം വിഫലമായി. പകരം ഒരാളെ പുത്രസ്ഥാനത്തേക്ക് നിശ്ചയിച്ച് ബലികൊടുത്താലും ശാപമോക്ഷത്തിന് മാര്‍ഗമുണ്ടാകുമെന്ന് വസിഷ്ഠാദികള്‍ ഉപദേശിച്ചു. പുത്രനെ കാണാത്ത ദുഃഖത്തേക്കാള്‍ വലുതായി മഹോദരമെന്ന മഹാരോഗം. ദേവേന്ദ്രന്‍ ഇടയ്‌ക്കിടെ വനത്തില്‍ രോഹിതനെ ചെന്നു കണ്ട്  പുണ്യതീര്‍ഥ ദര്‍ശനങ്ങളിലൂടെ രക്ഷാമാര്‍ഗം കണ്ടെത്തണമെന്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.