Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വാമിത്ര വംശത്തില്‍ ശുനശ്ശേഫനും

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
May 29, 2020, 04:43 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശുനശ്ശേഫനെ യഥാര്‍ഥത്തില്‍ രക്ഷിച്ചത് വിശ്വാമിത്ര മഹര്‍ഷിയാണ്. മരണം മുന്നില്‍ കണ്ട് വിഷമിച്ച ഒരു ഘട്ടത്തില്‍ ആരും തനിക്ക് ആശ്രയമില്ല എന്ന തിരിച്ചറിവോടെ ആപത്തില്‍ കഴിയുമ്പോഴാണ് വിശ്വാമിത്ര മഹര്‍ഷി ആശ്വാസവുമായെത്തിയത്. യാതൊരു സ്വാര്‍ഥമോഹവുമില്ലാതെ അനുകമ്പാപൂര്‍വമാണ് മഹര്‍ഷി വരുണമന്ത്രമുപദേശിച്ച് അനുഗ്രഹിച്ചത്. യാഗയൂപത്തില്‍ നിന്നു മാത്രമല്ല, സംസാരസാഗരത്തില്‍ നിന്നു തന്നെ മോചനത്തിനുള്ള മാര്‍ഗം വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശത്താല്‍ ലഭ്യമായി. ആപത്തില്‍ രക്ഷിച്ചവന്‍, വിദ്യ ഉപദേശിച്ചവന്‍, മോക്ഷമാര്‍ഗമേകിയവന്‍, ഇങ്ങനെ ബഹുവിധത്തില്‍ രക്ഷനല്‍കിയ വിശ്വാമിത്ര മഹര്‍ഷി തന്നെയാണ് യഥാര്‍ഥത്തില്‍ ശുനശ്ശേഫന്റെ അച്ഛന്‍ എന്ന പദവിക്ക് യോഗ്യന്‍.  

ആചാര്യ സദസ്സിന്റെ വിധികേട്ട് ശുനശ്ശേഫന്‍, വിശ്വാമിത്ര സവിധത്തില്‍ ചെന്നു. സ്‌നേഹവായ്‌പോടെ വിശ്വാമിത്ര മഹര്‍ഷി ആ പുത്രനെ തലോടിക്കൊണ്ട് തന്റെ വസതിയിലേക്ക് ക്ഷണിച്ചു.  

വീട്ടില്‍ തിരിച്ചെത്തിയ വിശ്വാമിത്ര മഹര്‍ഷി മക്കളെയെല്ലാം അരികില്‍ വിളിച്ച് ശുനശ്ശേഫനെ പരിചയപ്പെടുത്തി. വരുണദേവന്റെ അനുഗ്രഹം നേടിയതിനാല്‍ ദേവരാതന്‍ എന്നുകൂടി അറിയപ്പെടുന്ന ഇവനെ നിങ്ങളെല്ലാവരും ജ്യേഷ്ഠ സഹോദരനായി ഗണിക്കണം എന്നും വിശ്വാമിത്ര മഹര്‍ഷി ഉപദേശിച്ചു.  

വരുണദേവനും ബ്രഹ്മാവുമുള്‍പ്പെടെ ദേവന്മാരെല്ലാം അനുഗ്രഹിച്ചതിനാലാണ് ദേവരാതന്‍ എന്ന പേര് ലഭിച്ചതെന്നറിഞ്ഞും വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശം മാനിച്ചും ശുനശ്ശേഫനെ ജ്യേഷ്ഠസഹോദരനായിത്തന്നെ ഗണിക്കുവാന്‍ വിശ്വാമിത്ര പുത്രന്മാര്‍ തയാറായെങ്കിലും അതില്‍ ചിലര്‍ എതിര്‍പ്പു പ്രകടമാക്കിയെന്ന് ശ്രീമദ് ഭാഗവതം ചൂണ്ടിക്കാട്ടുന്നു.  

തന്റെ നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഇറങ്ങിപ്പോകാം എന്ന് വിശ്വാമിത്ര മഹര്‍ഷി താക്കീതു ചെയ്തു. അങ്ങനെ ഇറങ്ങിപ്പോയവര്‍ മ്ലേഛന്മാര്‍ എന്നറിയപ്പെട്ടു.  

ആചാര്യന്മാരും ദേവന്മാരും അംഗീകരിച്ച ശുനശ്ശേഫനെ ജ്യേഷ്ഠനായി കാണണമെന്ന അച്ഛന്റെ ആജ്ഞയെ ഞങ്ങള്‍ ശിരസ്സു നമിച്ച് മനസാ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ശുനശ്ശേഫനെ ആലിംഗനം ചെയ്ത പുത്രന്മാരെ വിശ്വാമിത്ര മഹര്‍ഷി അനുഗ്രഹിച്ചു.  

ദേവരാതനെ അംഗീകരിച്ച വിശ്വാമിത്ര വംശത്തെയും ദേവന്മാര്‍ അനുഗ്രഹിച്ചു. അയോധ്യയില്‍, വരുണാനുഗ്രഹത്താല്‍ രോഗമുക്തനായ ഹരിശ്ചന്ദ്രനും സന്തുഷ്ടനായി. മധുരം ഇരട്ടിപ്പിക്കാന്‍ രോഹിതന്‍ വിവരങ്ങള്‍ അറിഞ്ഞ് തിരിച്ചെത്തിയതും ഏറെ സഹായകമായി. യാഗശാലയില്‍ വച്ച് താനെടുത്ത തീരുമാനം (എന്നും സത്യവ്രതനായിരിക്കുമെന്ന നിശ്ചയം)  ഈ ഘട്ടത്തില്‍ കൂടുതല്‍ ഉറപ്പിച്ചു.  അച്ഛന്‍ സത്യവ്രതന്റെ ജീവിത നിലപാടുകളെ മനസാ ആശ്ലേഷിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

Kerala

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

Astrology

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

Varadyam

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)
India

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

പുതിയ വാര്‍ത്തകള്‍

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies