Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസുരതന്ത്രങ്ങള്‍ പഠിച്ച് കചന്‍

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറേക്കൂടി ശ്രേഷ്ഠമാണെന്ന് കചന്‍ വിലയിരുത്തി.

എ പി ജയശങ്കര് by എ പി ജയശങ്കര്
May 9, 2021, 05:00 am IST
in Samskriti

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറേക്കൂടി ശ്രേഷ്ഠമാണെന്ന് കചന്‍ വിലയിരുത്തി.

അസുരഗുരു ശുക്രാചാര്യരില്‍ നിന്നും മൃതസഞ്ജീവനി വിദ്യ പഠിച്ചു വരണം എന്നാണ് ദേവഗുരു നിയോഗിച്ചിരിക്കുന്നത്. ഏതു വിധേനയും അതു പഠിച്ചെടുക്കണമന്നാണ് നിയോഗം. അതുവേണം. മൃതസഞ്ജീവനി മാത്രമല്ല, അസുരന്മാരുടെ രാജ്യതന്ത്രവും ആസൂത്രണവും തന്ത്രങ്ങളും എല്ലാം പഠിച്ചെടുക്കണമെന്നായിരുന്നു കചന്റെ തീരുമാനം.

ശുക്രാചാര്യര്‍ ഗുരുകുല രീതിയില്‍ ആശ്രമ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാനായി പലപ്പോഴും ശിഷ്യരെ അയയ്‌ക്കാറുണ്ട്. വനത്തിലേക്കും നഗരത്തിലേക്കുമെല്ലാം നിയോഗിക്കും. അസുരതന്ത്രങ്ങള്‍ പഠിച്ചെടുക്കാന്‍ വളരെ ശ്രദ്ധാലുവായിരുന്നു കചന്‍. ഇങ്ങനെയുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ല.  

ഏതായാലും കചന്റെ പ്രവര്‍ത്തനങ്ങളില്‍ അസുരന്മാരുടെ താവളങ്ങളില്‍ ഏറെ സംശയങ്ങള്‍ ഉണര്‍ന്നു. അവന്‍ ആരാണ്?  എവിടെ നിന്നാണ് വന്നത്?  എന്തിനാണ് വന്നത്? ഇത്തരത്തില്‍ അസുരന്മാര്‍ പലരും ചിന്തിച്ചു. അസുരരാജാവിന്റെ ചെവിയിലും ഇത്തരം സംശയങ്ങള്‍ എത്താതിരുന്നില്ല.  

കചനെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാന്‍ അസുരരാജാവായ വൃഷപര്‍വാവ് ചാരന്മാരെ ചുമതലപ്പെടുത്തി. കചന്‍ അസുരതന്ത്രങ്ങള്‍ പഠിക്കുന്നുവെന്ന് കണ്ടെത്തിയതോടെ അവനെ വധിക്കാന്‍ അസുരരാജന്‍ ആളെ നിയോഗിച്ചു. എന്നാല്‍ ഗുരുവായ ശുക്രാചാര്യര്‍ ഇക്കാര്യം അറിയാതിരിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.  

ഒരുനാള്‍ കചന്‍ ശുക്രാചാര്യരുടെ ആടുമാടുകളെ മേയ്‌ക്കാന്‍ വനത്തിലേക്കു പോയി. അസുരന്മാര്‍ കചനെ പിടികൂടി വധിച്ച് ജഡം അരച്ചു കലക്കി ചെന്നായ്‌ക്കള്‍ക്ക് ഭക്ഷണമായി കൊടുത്തു.  

അന്തിയായപ്പോള്‍ ആടുമാടുകള്‍ മാത്രമായി ശുക്ര സന്നിധിയില്‍ തിരിച്ചെത്തി. കൂട്ടത്തില്‍ കചനെ കാണാത്തതിനാല്‍ ശുക്രാചാര്യര്‍ക്കും ദേവയാനിക്കും ഏറെ വിഷമം തോന്നി. കചനോടുള്ള ഇഷ്ടത്താല്‍ ദേവയാനിക്കുണ്ടായ വിഷമം മനസ്സിലാക്കിയ ശുക്രാചാര്യര്‍ ദിവ്യദൃഷ്ടികൊണ്ട് നോക്കി. കചന്‍ അസുരന്മാരാര്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആചാര്യന്‍ മൃതസഞ്ജീവനി വിദ്യ ഉപയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു. ദേവയാനിക്ക് സന്തോഷമായി. അവള്‍ കചനോട് കൂടുതല്‍ അടുത്തു.  

മറ്റൊരു ദിവസം വീണ്ടും അസുരന്മാര്‍ കചനെ പിടികൂടി. അവര്‍ അവനെ വധിച്ച് അരച്ചു കലക്കി കടലില്‍ കലക്കി. അപ്പോഴും ജ്ഞാനദൃഷ്ടിയാല്‍ വിവരമറിഞ്ഞ ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം കൊണ്ട് അവനെ പുനരുജ്ജീവിപ്പിച്ചു.  

ഉര്‍വശീശാപം ഉപകാരം എന്നതുപോലെ ഇത് കചന് ഗുരുവിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാനുള്ള സാഹചര്യമൊരുക്കി. പലവിധ വിദ്യകളും ഗുരു കചനെ അഭ്യസിപ്പിച്ചു.  

വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറയുന്നതു പോലെ അസുരന്മാര്‍ കചനെക്കൊണ്ട് വളരെ വിഷമിച്ചു. ഇപ്പോള്‍ അവര്‍ക്ക് കചനെ പിടികൂടണമെങ്കില്‍ രണ്ടും മൂന്നും സൈനികരൊന്നും പോര. എങ്കിലും അവര്‍ അവസരം പാര്‍ത്തിരുന്നു.  

അങ്ങനെ ഒരുനാള്‍ അവര്‍ക്ക് വീണ്ടും കചനെ ഒറ്റയ്‌ക്ക് കിട്ടി. അവര്‍ കൂട്ടം ചേര്‍ന്ന് അവനെ വധിച്ചു. ഇനിയും അബദ്ധം പറ്റരുതെന്ന് കരുതി അവര്‍ കചനെ അരച്ചു കലക്കി ശുക്രാചാര്യര്‍ക്കു തന്നെ നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.