ഡോ. കൂമുള്ളി ശിവരാമന്‍

ഡോ. കൂമുള്ളി ശിവരാമന്‍

കാരണപൂരുഷനും കാരുണ്യസാഗരവുമായ ശ്രീരാമചന്ദ്രന്‍

തനതു ഭാവഭംഗികളോടെയും ഔചിത്യദീക്ഷയോടെയുമാണ് അന്നുമിന്നും ചിറ മഹോത്സവത്തിന്റെ സംവിധാന നിര്‍വഹണം. സീതയുടെ കണ്ണീര്‍ക്കടലിനെ തടഞ്ഞുനിര്‍ത്താനുള്ള ഐതിഹാസിക സേതുബന്ധനത്തിന് നവാവബോധമേകുന്ന സംരംഭം ഈ വൈഷ്ണവ ഗ്രാമത്തിന്റെ ഐഹികവും പാരത്രികവുമായ...

വനസംസ്‌കൃതി പ്രഭ

ഈശ്വര ചൈതന്യത്തിന്റെ ഉറവും ഉണ്മയുമാണ് നിത്യപ്രകൃതി. മനുഷ്യപ്രകൃതിയും പ്രകൃതിയുടെ പ്രകൃതിയും ഏകധാരയില്‍ ചലിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരത്തിനും സ്ഥലകാലത്തിനും കാരണഭൂതയാണ് പ്രകൃതി. ബോധാബോധമനസ്സില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണിമയാണ് മഹാപ്രകൃതി. ചരാചരസഞ്ചയത്തിന്റെ...

രാവണമാര്‍ഗ്ഗം

സുന്ദരകാണ്ഡത്തിന്റെ ആത്മസത്തയും ഭാവാത്മകതയും തുടിക്കുന്ന രംഗമാണ് രാവണ സന്നിധിയിലിരുന്ന് ആഞ്ജനേയന്‍ നടത്തുന്ന അദൈ്വതപ്രകാശിതമായ സത്യഭാഷിതവും മഹോപദേശ മാര്‍ഗ്ഗവും. എങ്കിലും സച്ചിന്മയവും ധര്‍മ്മബോധാത്മകവും സനാതനവുമായ ആ വചസ്സുകള്‍ രാവണഹൃദയം...

പ്രകൃതിലയനം

പ്രകൃതിയുടെ നിസ്തന്ദ്രമായ തപസ്യയില്‍ സംലയനം നേടുന്ന മാനവ പ്രകൃതിയുടെ സങ്കീര്‍ണ്ണമായ സഞ്ചാര വീഥികള്‍ ആദികാവ്യം സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. പ്രകൃതിയുടെ ഭൗമികവും അഭൗമികവുമായ തലങ്ങളാണ് ഇതിഹാസ വാങ്മയ ചിത്രണങ്ങളും...

പുല്‍ക്കൊടിയുടെ നിയോഗം

അശോക വനികയിലേക്ക് അഴകിയ രാവണന്റെ പുറപ്പാടും സീതയെ അനുനയിപ്പിക്കാനുള്ള ശ്രമവും 'സുന്ദരകാണ്ഡ'ത്തിലെ വൈകാരികവശ്യമായ താളുകളാണ്. ''ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ- ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ് നിജരമണ നിരുപമശരീരം നിരാകുലം...

മായികം മധുരകനി

ആരണ്യകാണ്ഡത്തിന്റെ അന്ത്യത്തില്‍ അത്യുജ്വലവും ഭാവധ്വനി സമൃദ്ധവുമായ ഒരു രംഗത്തിന് തിരശ്ശീല ഉയരുന്നു. വരം വാങ്ങിയ കബന്ധന്‍ എന്ന ഗന്ധര്‍വ്വ ശ്രേഷ്ഠന്റെ സൂചനയനുസരിച്ചാണ് രാമലക്ഷ്മണന്മാര്‍ മതംഗാശ്രമത്തിലെത്തി ശബരീതപസ്വിനിയെ ദര്‍ശിക്കുന്നത്....

അരങ്ങിലെ മാനുഷവേഷം

മായാമാനുഷനാകുന്ന രാമന്റെ ആത്മസ്വരൂപവും വിശുദ്ധിവൈഭവങ്ങളും അനാവരണം ചെയ്യുന്ന കാവ്യരംഗങ്ങള്‍ ഭക്തി രസാനുഭൂതിയാല്‍ സമ്പന്നമാണ്. ഭക്തിമുക്തിയുെട മായികാക്ഷരിയായി അവ പ്രത്യക്ഷപ്പെടുന്നു. ലൗകിക ജീവനത്തിന്റെ സാമാന്യ പ്രത്യയങ്ങള്‍ ലോകത്തിനു മുമ്പില്‍...

കാനനത്തിലെ കണ്ണീര്‍ച്ചോലകള്‍

കാവ്യകലയുടെ ഉള്ളില്‍ അവ്യാഖ്യേയമായ അതീതങ്ങളുടെ ആത്മാംശമുണ്ട്. പ്രകൃതി പ്രത്യയങ്ങളുടെ ഈ വാഗതീതത്ത്വമാണ് 'അദ്ധ്യാത്മപ്രദീപകമതത്ത്യന്ത രഹസ്യമിതദ്ധ്യാത്മ രാമായണം' എന്ന ഇതിഹാസത്തിന്റെ ഉള്‍വിളി. യഥാര്‍ത്ഥത്തില്‍ കവിതയുടെ സത്യശിവസൗന്ദര്യം അലൗകികമായ അനുഭൂതിയാണ്....

രാമഗീത….

രാമന് വൃദ്ധനായ ജടായുവുമായുള്ള ധന്യസംഗമത്തില്‍ ചിറകുവിരിച്ച സൗഹൃദമാണ് ജടായുവിനെ കിങ്കരപദവിയിലേക്കുയര്‍ത്തുന്നത്. ആഗസ്‌ത്യോപദേശമനുസരിച്ചാണ് ഗംഗാനദിക്കുത്തര തീരത്ത് പഞ്ചവടിയില്‍ രാമാശ്രമം സ്ഥാപിക്കുക. ആരണ്യകാണ്ഡം വിളിയേല്‍ക്കുന്ന ജ്ഞാനയജ്ഞം ലക്ഷ്മണോപദേശമായി ഇവിടെ പ്രത്യക്ഷീകരിക്കുന്നു....

മുനിമാനസതീര്‍ത്ഥങ്ങള്‍

ആരണ്യകാണ്ഡം വിരചിക്കുന്ന വിശാല പ്രപഞ്ചം ആത്മീയ ഭൗതികങ്ങളുടെ സംലയന വേദിയാണ്. ജീവിതരഹസ്യങ്ങളും അനിര്‍വചനീയമായ സത്യാനുഭവ സാമഗ്രികളും അതീത പ്രകൃതിയും ചേര്‍ന്ന ഉത്സവമേളമാണത്. തനതു പ്രകൃതിയും മനുഷ്യപ്രകൃതിയും വനപ്രകൃതിയും...

കാവ്യരഥത്തിന്റെ അച്ചാണി

ധര്‍മ്മസ്വരത്തിന്റെയും ധര്‍മ്മ സംഘര്‍ഷത്തിന്റെയും മായികരഥ്യയില്‍ മിന്നലാട്ടം നടത്തുന്ന സംഭവപരമ്പരകളും കരുണരസവും തത്ത്വസന്ദേശവും കണ്ണീര്‍ച്ചാലുകളുമായി ഇതിഹാസ സാഗരം ഒഴുകിപ്പരക്കുകയാണ് 'അയോദ്ധ്യാകാണ്ഡ'ത്തില്‍. ജീവിതത്തിന്റെ നാനാവര്‍ണ്ണ സങ്കുലമായ സന്ധികളും ത്യാഗസമ്പുഷ്ടിയും ലൗകികാത്മീയ...

ശിലയിലെ ശീലാവതി

ബാലകാണ്ഡം രാമായണ വേദാന്തത്തിന്റെ പരമരുചിയായ യാഗവേദിയാണ്. ലൗകികാലൗകികതയുടെ സമന്വയ പ്രവാഹത്തില്‍ അയോദ്ധ്യാ നഗരിയും ദശരഥ മഹാരാജനും ശോഭിക്കുന്നു. രാമതത്ത്വവും രാമഹൃദയവും മിന്നല്‍പ്പിണര്‍ പോലെ ഭാവുകഹൃദയത്തില്‍ ആത്മീയ പ്രകാശമായി...

ഫലശ്രുതിമേളം

ത്യാഗജീവിനത്തില്‍ ആളിക്കത്തുന്ന ആത്മീയ ഭൗതികങ്ങളുടെ ജ്ഞാനാഗ്നിയാണ് അദ്ധ്യാത്മ രാമായണം. ഗുരുവിനും ഗുരുവായ ഇതിഹാസപ്രകാശമായി രാമചരിതം സത്യശിവ സൗന്ദര്യത്തില്‍ കത്തിനില്‍ക്കുന്നു. വിശിഷ്ടാദൈ്വതത്തിന്റെ ബോധിക്കൊമ്പിലിരുന്നാണ് എഴുത്തച്ഛന്റെ ശാരികയുടെ ശരണം വിളി...

സീതായനം…

വിവേകാനന്ദസ്വാമികള്‍ പറയുന്നു - 'രാമന്മാര്‍ എത്രയും പേരുണ്ടാകാം. സീത ഒന്നേയുള്ളു'. സ്ത്രീത്വത്തിന്റെ നവനവോന്മേഷശാലിയായ പ്രതീകവും ത്യാഗസ്വരൂപിണിയുമായ സീതാദേവി പ്രകൃതിയുടെ അനാദിയായ മാതൃകയാണ്. രാമനില്‍ 'രാ' പരബ്രഹ്മ വാചിയാകുന്നു....

രാമതരംഗം….

രാമോ വിഗ്രഹവാന്‍ ധര്‍മ്മ എന്ന സൂത്രവാക്യത്തില്‍ രാമനിലെ മനുഷ്യനും ദേവനും സമന്വയിക്കുന്നു. ത്യാഗവും സത്യവും നീതിയും സമദര്‍ശനവും വിശാലവീക്ഷണവും പ്രകൃതിബോധവും മാനവികതയും മഹിതാദര്‍ശങ്ങളും ചിറകുവിരിക്കുന്നു. രാമന്റെ ആത്മീയ...

ബ്രഹ്മസത്യ നിലവറ

പൈതൃകജ്ഞാന സമ്പത്തിന്റെ നിലവറയാണ് ആദ്ധ്യാത്മ രാമായണം. വേദോപനിഷത്തുക്കള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി, ശ്രുതി, ദര്‍ശനങ്ങള്‍ എന്നീ ആത്മീയവും ശാസ്ത്രീയവുമായ ജ്ഞാനധാരയാണ് ഇതിഹാസത്തിന്റെ അന്തര്‍മണ്ഡലത്തില്‍ സമന്വയിക്കപ്പെടുന്നത്. അറിവിന്റെ ചാക്രികമായ ഭ്രമണ...

രാമദൂതന്റെ സ്വര്‍ഗം

'രാമചന്ദ്രപ്രഭോ, അങ്ങ് യജമാനന്‍. ഞാന്‍ ഭൃത്യന്‍! ദര്‍ശന മഹിമയില്‍ അങ്ങ് പരമാത്മാവ്, ഞാന്‍ ജീവാത്മാവ്! അദൈ്വത വിചാരത്തില്‍ അങ്ങുതന്നെ ഞാന്‍, ഞാന്‍ തന്നെ അങ്ങ്.' രാമനു മുന്നില്‍...

രാമരാജ്യ ചക്രവാളങ്ങള്‍

'വിശ്വം ഭവത്യേക നീഢം' എന്ന മഹാവാക്യത്തിന്റെ ഭാവശില്‍പ്പ സാക്ഷാത്കാരമാണ് രാഷ്ട്രം എന്ന പദപൂര്‍ണ്ണിമയില്‍ തെളിയുന്നത്. വ്യക്തിയും സമൂഹവും അതിന്റെ ആംശിക ഘടകങ്ങളാകുമ്പോള്‍ മാനവശക്തിയുടെ മഹിതമന്ത്രമാവുന്നു. ഭാരതീയത എന്ന...

ഉപദേശത്തിന്റെ രാമഹൃദയപ്പൊരുള്‍

നിര്‍ജ്ജീവമായി കിടന്ന കേരളീയ സമൂഹത്തിന് ജീവനേകാന്‍ എഴുത്തച്ഛന്‍ കയ്യിലേന്തി വന്ന മൃതസഞ്ജീവനിയാണ് അദ്ധ്യാത്മ രാമായണം. അ ടിമത്തവും ആഭ്യന്തര കലഹങ്ങളും അധിനിവേശ സംസ്‌കൃതികളും നാടുവഴിത്തവും ദാരിദ്ര്യവും ഭൗതിക...

ആലിംഗന സാക്ഷാത്കാരം

രാമനില്‍ അധര്‍മ്മക്കറകള്‍ കാണുന്ന കണ്ണുകള്‍ ആന്ധ്യത്തിലാണ്. അവിദ്യയുടെ ഭാണ്ഡം രാമായണത്തിന്റെ ജ്ഞാനാഗ്നിയില്‍ ഹോമിക്കുമ്പോള്‍ രാമന്‍ എന്ന ധര്‍മ്മസ്വരൂപനായ നരോത്തമന്‍ പ്രത്യക്ഷപ്പെടുന്നു. ശുദ്ധബോധത്തിന്റെ മായികതലത്തില്‍ രാമതത്ത്വവും രാമഹൃദയവും 'ആത്മാനാം...

പരിക്രമണ പാഠങ്ങള്‍

മലയാളിയുടെ നിത്യനൈമിത്തിക ശീലങ്ങളില്‍ രാമായണ ശീലുകള്‍ മംഗളാനുഭവത്തിന്റെ ശംഖൊലി മുഴക്കുന്നു. ശ്രീരാമചന്ദ്രന്റെ അവതാരഘോഷങ്ങള്‍ ബാലകാണ്ഡത്തില്‍ ആദിപാഠമാവുന്നു. മഹേശ്വരന്റെ ശ്രീരാമകഥാ കഥനം ഉമാമഹേശ്വരിയില്‍ രാമതത്ത്വത്തിന്റെ ഭക്തിജ്ഞാന കര്‍മ്മയോഗ ശക്തിയായി...

ധര്‍മ്മ പ്രരൂപങ്ങള്‍

പുരുഷാര്‍ത്ഥങ്ങളുടെ ആകര ഗ്രന്ഥമായ രാമായണം കാലത്തിന്റെ ഇരുട്ടില്‍ ദീപശിഖയായി സഞ്ചരിക്കുന്നു. ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളിലൂടെ കൈവല്യപ്രാപ്തി നേടാനുള്ള ആത്മവിദ്യയുടെ അനുശീലനം ഇതിഹാസത്തിനുള്ളില്‍ അനുരണനമായുണ്ട്. ഹനുമദ് സ്തുതി, പരശുരാമ...

ബോധിയുടെ ശരണമന്ത്രം

ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ കാരുണ്യരാശിയായ ശ്രീബുദ്ധന്റെ ചരിത്രപ്രവേശദൗത്യം മായികമായ പരിവര്‍ത്തനങ്ങളിലൂടെയും നൂതന സിദ്ധാന്ത പദ്ധതികളിലൂടെയും നരവംശത്തെ ഉണര്‍ത്തിയെടുക്കുകയായിരുന്നു.

ചേതനയുടെ നൈവേദ്യം

ആത്മചേതനയുടെ നൈവേദ്യമാണ് നിവേദിത. ആ പരിവ്രാജകയുടെ പാരിജാത ഗന്ധം 'ത്യാഗം തന്നെയമൃത' മെന്ന ഭാരതീയ ദര്‍ശനാകാശങ്ങളില്‍ സദാ ഒഴുകിപ്പരക്കുന്നു.

കര്‍മ്മ തീര്‍ത്ഥ പഥങ്ങള്‍

നവോത്ഥാന ദീപ്തിയുടെ ശക്തി സ്രോതസ്സുകളായി ഉണര്‍ന്നുയര്‍ന്ന ദേശാഭിമാനികള്‍ അയിത്തത്തിനും അടിമത്തത്തിനുമെതിരെയാണ് അടരാടിയത്. അധഃകൃതരുടെ വേദനയെ വേദാന്തമാക്കി ആത്മസ്വത്വത്തെ പുനര്‍നിര്‍ണയിക്കുകയായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍.

അരങ്ങിലെ നടന ശില്‍പങ്ങള്‍

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ...

ആവണിക്കുളിരിന്റെ ശീലുകള്‍

കൃഷ്ണപ്പാട്ടിന്റെ മുരളീഗീതം മനുഷ്യത്വമെന്ന മതത്തെ ദര്‍ശന വിധേയമാക്കുന്നു. പൗരുഷ വ്യവഹാരത്തിനപ്പുറം സ്ത്രീത്വത്തെയും പെണ്‍മനസ്സിനെയും മനഃശാസ്ത്ര ദൃഷ്ട്യാ വ്യവഹരിക്കാനുള്ള പ്രതിഭയുടെ പ്രകാശം ചെറുശ്ശേരിക്ക് കരഗതമാണ്.

പുതിയ വാര്‍ത്തകള്‍