Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണുവിജയം കാവ്യജീവനം

സാരഥികളുടെ സന്ദേശം 53

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 21, 2021, 08:18 pm IST
in Samskriti

തെലുങ്കുദേശം അതിന്റെ പൈതൃക ജൈത്രയാത്ര നടത്തിയത് നൂറ്റാണ്ടിന്റെ ശ്രേയസ്‌കരമായ കര്‍മപഥത്തിലൂടെയാണ്. കലയും സംഗീതവും ആത്മീയതയും ദൗത്യനിര്‍വഹണത്തില്‍ സമഗ്രസാക്ഷ്യം വഹിച്ചു.  

കാലങ്ങളിലൂടെ ഈ ദേശം നേടിയ പരിവര്‍ത്തനത്തിന്റെ സംസ്‌കൃതിപ്രക്രിയ പ്രധാനമായും ഇതിഹാസ പുരാണങ്ങളുടെ പുനഃസൃഷ്ടിയിലൂടെയാണ്. ആശയമായും പരിഭാഷയായും കലാവിചിന്തനമായും ആത്മീയാന്വേഷണമായും അത് പൂര്‍ണതയെ തേടുകയായിരുന്നു.  

പതിനൊന്നാം ശതകത്തില്‍ തെലുങ്കിലെ ആദികവി പദവി നേടിയ നന്നയ്യാ രചിച്ച മഹാഭാരതത്തിന്റെ പരിഭാഷയാണ് ‘ആന്ധ്രമഹാഭാരതമു’.  

യോഗാത്മക കവിയായ തിക്കന്ന പതിമൂന്നാം നൂറ്റാണ്ടിലാണ് തെലുങ്കില്‍ ‘നിര്‍വചനേതര രാമായണം’ എന്ന രാമായണ പരിഭാഷ നിര്‍വഹിക്കുന്നത്. മഹാഭാരതത്തിന്റെ ചില പര്‍വങ്ങളും അദ്ദേഹം ഈ ഭാഷയില്‍ വിവര്‍ത്തനം ചെയ്തു. പതിന്നാലാം ശതകത്തില്‍ മഹാഭാരതത്തിന്റെ അപൂര്‍ണമായ തര്‍ജമ പൂര്‍ണമാക്കി അതിന്റെ സംശോധിത സംസ്‌കരണത്തിലൂടെ ആത്മാവേകിയത് എറിന്നയെന്ന വിസ്മയ പ്രതിഭയാണ്. നന്നയ്യായും തിക്കന്നയും എറിന്നയും ചേര്‍ന്നതാണ് തെലുങ്കു കാവ്യരംഗത്തെ മൂര്‍ത്തിത്രയം.  

കാവ്യസിദ്ധിയും പാണ്ഡിത്യവും ഭക്തി ലഹരിയും മേളിച്ച സ്വത്വമായിരുന്നു ഏറന്നയുടേത്. ഗൂഡല്ലൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.  

പോതമ്മയും ശൂരന്നയുമായിരുന്നു മാതാപിതാക്കള്‍. സാമ്പ്രദായിക വിദ്യാഭ്യാസാനന്തരം ഏറന്നയ്‌ക്ക് ലഭിച്ച മഹാഗുരുവാണ് ശ്രീശങ്കര സ്വാമി. വിഷ്ണുവിനെ ഉപാസിച്ച ഏറന്ന അറിവിന്റെ മഹാവിസ്മയങ്ങളില്‍ ആണ്ടിറങ്ങുകയായിരുന്നു. ഏകാഗ്രതയും പൈതൃകകാവ്യ സംസ്‌കൃതിയും ആ പ്രതിഭയ്‌ക്ക് മഹാമാര്‍ഗം തുറന്നു നല്‍കി. മഹാകവിയെ ലോകം തിരിച്ചറിഞ്ഞു.  

റെഡ്ഡി രാജവംശസ്ഥാപകനായ പ്രോളായ വേമ റെഡ്ഡി തന്റെ കൊട്ടാരത്തില്‍ ആസ്ഥാന മഹാകവിയായി എറിന്നയെ നിയമിച്ചു. 1325 മുതല്‍ 1353 വരെയായിരുന്നു വേമറെഡ്ഡിയുടെ ഭരണകാലം. ഗുണ്ടൂര്‍, പ്രകാശം, നെല്ലൂര്‍, കര്‍ണൂല്‍ തുടങ്ങിയ റെഡ്ഡി സാമ്രാജ്യത്തിന്റെ ഭാഗമായ ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എറിന്നയുടെ പ്രശസ്തി വ്യാപിക്കുകയായിരുന്നു. മഹാഭാരതത്തിന്റെ അനുബന്ധമായി ‘ഹരിവംശവും’ എറിന്നയുടെ പരിഭാഷയിലൂടെ തെലുങ്കുദേശം ഏറ്റുവാങ്ങി. ‘വഗുണശാസന’, ‘കവിബ്രഹ്മ’ , ‘പ്രബന്ധപരമേശ്വര’, എന്നീ പ്രകൃഷ്ട രചനകളാണ് ‘പ്രബന്ധപരമേശ്വര’ എന്ന കീര്‍ത്തിബിരുദം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായത്. ‘നരസിംഹപുരാണം’ എറിന്നയുടെ പ്രശസ്തിയില്‍ നിലാച്ചന്ദ്രനായി.  

സമൂഹത്തെ സമാര്‍ഗങ്ങളിലേക്ക് നയിക്കാനുള്ള വിവിധ കര്‍മപദ്ധതികള്‍  വിജയം കണ്ടപ്പോഴാണ് ‘യെല്ല പ്രകഡ’, ‘ഏറ പ്രകഡ ‘എന്നീ ആദരബിരുദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്.  

എറിന്നയുടെ മഹിത ജീവിതം വിഷ്ണുവിജയമാണ്. കാവ്യകലാസാധനയ്‌ക്കൊപ്പം കര്‍മങ്ങളിലുള്ള ഒടുങ്ങാത്ത ഏകാഗ്രതയും സത്യത്തോടുള്ള അടങ്ങാത്ത പ്രതിപത്തിയുമാണ് ആ യോഗാത്മകകവിയെ കാവ്യസാമ്രാജ്യത്തിലെ പ്രജാപതിയാക്കുന്നത്.  പൈതൃകധര്‍മരേണുക്കള്‍ ഭാഷയുടെ വികാസരഥ്യയിലൂടെ ദേശീയതയുടെ പരിണതിയായി മാറുന്നതിന്റെ ദര്‍ശന രേഖയാണ് എറിന്നയുടെ ജീവിത ചിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.