സ്വാമി യതിവരാനന്ദ

സ്വാമി യതിവരാനന്ദ

ലൈഫ് മിഷന്‍ കരാറില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി; അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ഗുരുതരമയ സാമ്പത്തിക കുറ്റകൃത്യമായതിനാല്‍, അഴിമതി നടന്നോ എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. സിബിഐക്ക് അന്വേഷണത്തിന് അധികാരമുണ്ട്, കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേന്ദ്ര നിലപാട് ഇതായിരിക്കെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ...

പുത്തന്‍ തുടക്കത്തിന് മുംബൈ സിറ്റി

മുംബൈ സിറ്റി ഇതുവരെ ഐഎസ്എല്‍ കിരീടം ചൂടിയിട്ടില്ല. പുതിയ പരിശീലകന്‍ സെര്‍ജിയോ ലോബേറയുടെ ശിക്ഷണത്തില്‍ ഇത്തവണ കിരീടം കൈപ്പിടയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 2019 ല്‍ എഫ്‌സി ഗോവയ്ക്ക്...

ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തി: ധോണി

കൊല്‍ക്കത്ത ഇന്നിങ്‌സിലെ അവസാന നാല് ഓവറില്‍ ചെന്നൈ ബൗളര്‍മാര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 167 റണ്‍സിന് അവസാനിച്ചു. പക്ഷെ...

ഈശ്വരകൃപയുടെ അനുഭവം

വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്‍ക്കുമ്പോള്‍, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു.

പ്രാര്‍ഥനയുടെ ശക്തി

അമ്മ പറഞ്ഞു, കുഞ്ഞേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നാല്‍ മറുപടിയില്ല. ഞാനെത്ര കരഞ്ഞു! എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവസാനം ഇന്ന് ജഗദ്ധാത്രി വന്നു.

യോഗിയുടെ സര്‍വശക്തിത്വം

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച...

സ്വയംപര്യാപ്തത അനിവാര്യം

ഇന്ന് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ സ്വയംപര്യാപ്തതയ്ക്ക് ഊന്നല്‍ കൊടുക്കേണ്ടതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകണമെന്നാണ് അവര്‍ പറയുന്നത്.

ഭാരതം ഇല്ലാതായാല്‍

ഭാരതത്തിന്റെ ദിവ്യത്വത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ വീണ്ടും ഇങ്ങനെ പറയുന്നു: 'ഭാരതം മരിക്കയോ? മരിച്ചാല്‍ ലോകത്തിലെ ആദ്ധ്യാത്മികതയെല്ലാം കെട്ടടങ്ങും; ധാര്‍മ്മികതയുടെ തികവു കെട്ടടങ്ങും;

അനുഗൃഹീത പുണ്യഭൂമി

ആഗോളീകരണം എല്ലാ മേഖലകളെയും കുടുംബജീവിതത്തെത്തന്നെയും ആഴത്തില്‍ സ്വാധീനിക്കുന്ന കാലമാണിത്. എന്നാല്‍ ദേശത്തിന്റെ സംസ്‌കാരം മറന്നുകൊണ്ട് വകതിരിവില്ലാതെ അന്യസംസ്‌കാരത്തിന്റെ രീതികള്‍ സ്വീകരിച്ചാല്‍ ഈ 'പുണ്യഭൂമി'യില്‍ ജനിച്ചതിന്റെ ഫലം ഇല്ലാതാക്കുകയായിരിക്കും...

പിണറായി വിജയന്‍ സിപിഎം ക്രിമിനലുകള്‍ക്ക് അക്രമത്തിന് സന്ദേശം നല്‍കുന്നു: കെ. സുരേന്ദ്രന്‍

കള്ളുകുടിച്ച കുരങ്ങനെ തേള് കടിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. മാനസികനില തെറ്റിയത് പിണറായിക്കാണ്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന...

കഷ്ടത അനര്‍ഹമായി സംഭവിക്കുന്നില്ല

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം.

പരിശുദ്ധന്‍ ഈശ്വരനില്‍ വസിക്കുന്നു

എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത്.

നാം ഒരിക്കലും മരിക്കുന്നില്ല

അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: 'ചൈതന്യം (ആത്മാവ്)...

അച്ഛനമ്മമാരുടെ കടമകള്‍

''ജനനമരണപ്രവാഹത്തിലേക്കു ചെന്നുചാടി നശിക്കാന്‍ ഭാവിക്കുന്ന ശിഷ്യനെ അതില്‍നിന്നു മോചിപ്പിക്കാന്‍ ശക്തനല്ലാത്ത ഗുരു, ഗുരുസ്ഥാനം വഹിക്കാന്‍ അര്‍ഹനല്ല. ആത്മഹത്യചെയ്യാന്‍

ജീവിക്കാന്‍ ജീവിത തത്ത്വശാസ്ത്രം വേണം

പ്രശ്‌നത്തില്‍നിന്നു വേഗം നാം കരകയറും. ഇങ്ങനെയൊരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവത്തില്‍ മനുഷ്യജന്മത്തിന്റെ പ്രയോജനം പൂര്‍ണമായി അനുഭവിക്കാന്‍ നമുക്കു സാധിക്കില്ല.

ഗുരുഗൃഹവാസത്തിലൂടെയുള്ള വിദ്യാഭ്യാസം

വാനപ്രസ്ഥത്തിന്, 'കാട്ടിലേക്കു പോവുക' എന്ന് ഇക്കാലത്ത് അര്‍ത്ഥമാക്കേണ്ടതില്ല - ജീവിത യോഗ്യമായ കാടുകള്‍ അടുത്തെങ്ങാന്‍ കിട്ടാന്‍ പണ്ടത്തേപ്പോലെ പ്രയാസമായതുകൊണ്ടുതന്നെ. പ്രധാന മായ കാര്യം മാനസികമായ മാറ്റമാണ്. മനസ്സു...

മുന്നോട്ടണി നടക്കുക! മുന്നോട്ടണി നടക്കുക!

''അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍...

മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങള്‍

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം.

കാമ-ക്രോധ-ലോഭങ്ങളെ കരുതിയിരിക്കണം

ഇങ്ങനെ ഈ ജന്മത്തിലോ മുന്‍ജന്മത്തിലോ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ക്കും നാം രോഗരൂപത്തില്‍ കഷ്ടമനുഭവിക്കുന്നു. എന്നാല്‍ ദുഷ്‌കര്‍മത്തിന്റെ ഫലം സത്കര്‍മംകൊണ്ടു തടുക്കാവുന്നതാണ്.

ലോകക്ഷേമത്തിനു വന്ന മഹര്‍ഷി; ഇന്ന് സ്വാമി വിവേകാനന്ദന്റെ സമാധിദിനം

നിലത്തു വിരിച്ച പരുപരുത്ത രണ്ടു കമ്പിളിക്കു മുകളില്‍ സ്വാമിജി അബോധാവസ്ഥയില്‍ കിടക്കുന്നു. സോദരര്‍ കരയാന്‍ തുടങ്ങി. അവര്‍ ഈ അവസ്ഥയിലിരിക്കെ, കമ്പിളി പുതച്ച ഒരു സംന്യാസി എവിടെനിന്നോ...

ജഗദംബയുടെ മനുഷ്യലീല

ആധുനികലോകമൊരു പരക്കംപാച്ചിലിലാണ്. തന്‍കാര്യം നേടാനുള്ള വെമ്പലില്‍ രക്തബന്ധങ്ങളെപ്പോലും തൃണവത്ഗണിക്കുന്ന വിഭ്രാന്തമായ മനുഷ്യാവസ്ഥ. കൂട്ടുകുടുംബത്തിന്റെ ശീതളഛായയില്‍നിന്ന് അണുകുടുംബത്തിന്റെ ഒറ്റപ്പെടലിലെത്തിയിരിക്കുന്ന നിസ്സഹായാവസ്ഥ. ഇതിനിടയില്‍ തങ്ങളുടെ സ്വത്വം കണ്ടെത്താനും നിലനിര്‍ത്താനും പോഷിപ്പിക്കാനും...

പുതിയ വാര്‍ത്തകള്‍