Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാം ഒരിക്കലും മരിക്കുന്നില്ല

അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: 'ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 13, 2020, 03:00 am IST
in Samskriti

മനുഷ്യനു സത്യത്തില്‍ മരണമില്ലെന്നത് ഈശ്വരാവതാരങ്ങളെല്ലാം നമ്മെ പഠിപ്പിച്ചതാണ്, അതു മഹര്‍ഷിമാരുടെയെല്ലാം അനുഭവമാണ്, ആചാര്യന്മാരുടെയും ജ്ഞാനികളുടെയും അനുഭവമാണ്. അതിനാല്‍ മനുഷ്യന്‍ എന്നു നാം തന്നത്താന്‍ വിളിക്കുന്ന ഈ ജീവി യഥാര്‍ഥത്തില്‍ ആരാണെന്നറിഞ്ഞാലേ നമുക്കു മരണഭയത്തില്‍നിന്നു മുക്തി കിട്ടൂ. പക്ഷേ, സത്യത്തില്‍ നമുക്കു മരണമില്ലെങ്കിലും, നമുക്കു രോഗഭയവും മരണഭയവുമുണ്ട്. അതെങ്ങനെ ഒഴിവാക്കാം? നമുക്കു സത്യത്തില്‍ മരണമില്ലെന്നുള്ള അറിവുകൊണ്ടാണ് രോഗഭയത്തെയും മരണഭയത്തെയും ഒഴിവാക്കേണ്ടത്. എന്നുവെച്ചാല്‍, മാറുന്ന ഈ ശരീരത്തില്‍ മാറാത്തതും മരിക്കാത്തതുമായ ആത്മാവ്, അതായത് ഈശ്വരന്റെ അംശം ഉണ്ടെന്നുള്ള അറിവുകൊണ്ട്. ഈ അറിവുകൊണ്ടുതന്നെ പകുതി ഭയം പോകുന്നു; എന്നാല്‍ ഈ സത്യം തപസ്സുകൊണ്ട് ഉള്ളില്‍ അനുഭവിച്ചറിഞ്ഞാല്‍ ഭയം പൂര്‍ണ്ണമായും പോവുന്നു. അതിനു നാം ആദ്യം ഈ ആത്മാവിനെപ്പറ്റി കേള്‍ക്കണം, പിന്നെ അതേപ്പറ്റി വിചാരം ചെയ്യണം, പിന്നെ അഭ്യസിക്കണം. -‘ആത്മാ വാ അരേ ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ’ (ബൃഹദാരണ്യകോപനിഷത്ത്. 2. 4. 5). ആത്മാവ് പരമപ്രേമാസ്പദമാണെന്നു വിവരിച്ചശേഷം യാജ്ഞവല്ക്യന്‍ മൈത്രേയിയോടു പറയുന്നു: ‘പ്രിയേ ആത്മാവിനെ ദര്‍ശിക്കേണ്ടതാണ്: കേള്‍ക്കണം മനനം ചെയ്യണം, ധ്യാനിക്കണം.’  

അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: ‘ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല. മരണം ഒരിടത്തുമില്ല, ശരീരത്തിനുപോലുമില്ല, മനസ്സും നശിക്കുന്നില്ല. ശരീരംതന്നെ എങ്ങനെ നശിക്കാനാണ്? മരത്തിന്മേല്‍നിന്ന് ഒരില കൊഴിയുന്നു – അതുകൊണ്ട് മരം നശിക്കുന്നുണ്ടോ? ഈ ജഗത്താണ് എന്റെ ശരീരം. അത് അഭംഗുരം തുടരുന്നതു നോക്കുക. എല്ലാ മനസ്സുകളും എന്റെ മനസ്സാണ്. എല്ലാ കാലുകളെക്കൊണ്ടും ഞാന്‍ നടക്കുന്നു. എല്ലാ വായില്‍ക്കൂടിയും ഞാന്‍ മൊഴിയുന്നു. സകലശരീരത്തിലും ഞാന്‍ വസിക്കുന്നു…. എന്തുകൊണ്ടാണ് ഞാനതറിയാത്തത്? വ്യക്തിത്വബോധംകൊണ്ട്, ആ സൂകരഭാവംകൊണ്ട്. നിങ്ങള്‍ ഈ മനസ്സുമായി ബദ്ധരാണ്. അതിനാല്‍ ഇവിടെയിരിക്കാനേ കഴിയുന്നുള്ളൂ. അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല.’ ഈശ്വരനില്‍നിന്ന് എല്ലാമുണ്ടായിരിക്കുന്നുവെന്നും എല്ലാം ഈശ്വരനിലേക്കുതന്നെ തിരിച്ചുപോകുന്നുവെന്നുമുള്ള വേദാന്തദര്‍ശനമാണ് സ്വാമിജിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മനുഷ്യനായും മറ്റു ജീവികളായും കാണുന്നതെല്ലാം സത്യത്തില്‍ ഈശ്വരന്‍തന്നെ.

മനുഷ്യന്റെ മരണം അവന്റെ അവസാനമല്ല എന്ന് നമുക്ക് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിലൂടെ മനസ്സിലാക്കാം. അത് ശ്രീരാമകൃഷ്ണന്റെ മരുമകനായ അക്ഷയിന്റെ മരണമായിരുന്നു. അക്ഷയിന്റെ മരണത്തിനുശേഷം ശ്രീരാമകൃഷ്ണന്‍ പറഞ്ഞു: ‘അക്ഷയ് മരിച്ചത് എന്റെ കണ്‍മുന്നിലാണ്. പക്ഷേ അതെന്നെ തീരെ ബാധിച്ചില്ല. ഒരു മനുഷ്യന്‍ മരിക്കുന്നതും കണ്ടു ഞാന്‍ നിന്നു. ഒരു വാള്‍ അതിന്റെ ഉറയില്‍നിന്ന് ഊരുന്നതുപോലെയായിരുന്നു അത്. ഞാനാ കാഴ്ച ആസ്വദിച്ചു; ചിരിക്കുകയും പാടുകയും നൃത്തംവെക്കുകയും ചെയ്തു. അവര്‍ മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചു. പക്ഷേ അടുത്ത ദിവസം ഞാന്‍ അവിടെ (തന്റെ മുറിയുടെ തെക്കുകിഴക്കേ വരാന്ത ചൂണ്ടിക്കാണിച്ച്) നിന്നപ്പോള്‍, അക്ഷയിന്റെ മരണത്താല്‍ ഹൃദയം ഞെരിയുന്ന വേദന തോന്നി; ആരോ എന്റെ ഹൃദയം നനഞ്ഞ തോര്‍ത്തുപോലെ പിഴിയുന്നതുപോലെയായിരുന്നു അത്. ഞാനതില്‍ അത്ഭുതപ്പെട്ടു; ജഗദംബ എന്നെ ഒരു പാഠം പഠിപ്പിക്കുകയാണെന്ന് എനിക്കു തോന്നി. എനിക്ക് എന്റെ ദേഹത്തോടു താല്പര്യമില്ല – ഒരു ബന്ധുവിന്റെ കാര്യത്തിലാണെങ്കില്‍ പറയാനുമില്ല. എന്നാല്‍, മരുമകന്‍ മരിച്ചതില്‍ എനിക്കിത്ര വേദനയുണ്ടെങ്കില്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഗൃഹസ്ഥര്‍ക്ക് എത്രയേറെ വേദനയുണ്ടാകും!’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

India

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

India

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.