Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗിയുടെ സര്‍വശക്തിത്വം

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 24, 2020, 03:00 am IST
in Samskriti

രോഗിയായി അനങ്ങാന്‍ കഴിയാതെ കട്ടിലില്‍നിന്നു തിരിഞ്ഞുകിടക്കാന്‍ ആള്‍സഹായംവേണ്ട അവസ്ഥയില്‍ കാശിപ്പൂരിലെ ഉദ്യാനഗൃഹത്തില്‍ ശിഷ്യരുടെയും ശാരദാദേവിയുടെയും ശുശ്രൂഷയില്‍ കഴിയുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ അത്ഭുതപ്രവൃത്തി ചെയ്തതു നാം കാണുന്നു. കാശിപ്പൂരുദ്യാനത്തില്‍ തെക്കുഭാഗത്തായി ഒരു ഈന്തപ്പന നിന്നിരുന്നു. ആ മരത്തില്‍നിന്ന് എപ്പോഴും തേന്‍ ഒലിച്ചുകൊണ്ടിരിക്കും. ആ രസം ഒന്നാസ്വദിക്കണമെന്നു ശ്രീരാമകൃഷ്ണന്റെ ബാലഭക്തന്മാര്‍ക്ക് ഒരാഗ്രഹം തോന്നി.  

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു. ശ്രീരാമകൃഷ്ണന്‍ ദ്രുതഗതിയില്‍ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് ഓടുന്നു! ഒന്നു തിരിഞ്ഞു കിടക്കാന്‍ പരസഹായം വേണ്ടിയിരുന്ന അദ്ദേഹം എങ്ങനെയാണ് ഇത്ര വേഗം താഴെയിറങ്ങിയത്? ദേവിക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദേവി ശ്രീരാമകൃഷ്ണന്റെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കട്ടിലിന്മേല്‍ അദ്ദേഹത്തെ കാണാനുമില്ല! ദേവി ഭയന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ പരിഭ്രാന്തയായി തന്റെ മുറിയിലേയ്‌ക്കു തിരിച്ചുവന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീരാമകൃഷ്ണന്‍ അതിവേഗത്തില്‍ മുകളിലേയ്‌ക്ക് ചാടിക്കയറുന്നതു ദേവി കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ പഴയപോലെ അദ്ദേഹം കട്ടിലില്‍ കിടക്കുന്നു!  

പിറ്റെ ദിവസം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ദേവി ഈ സംഭവത്തെപ്പറ്റി സൂചിപ്പിച്ചു.  ശ്രീരാമകൃഷ്ണന്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറാനാണു നോക്കിയത്. അടുക്കളയില്‍ ജോലി അധികം ചെയ്തു ദേവിയുടെ തല ചൂടു പിടിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:  

‘ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഒരു ഭയങ്കരസര്‍പ്പമുണ്ടായിരുന്നു. കുട്ടികള്‍ അതറിയാതെ അവിടെ ചെന്നു രസം കുടിക്കുമ്പോള്‍ അതവരെ കടിച്ചു കൊല്ലുമായിരുന്നു. ആ ആപത്തു മുന്‍കൂട്ടി അറിഞ്ഞ് കുട്ടികളെ രക്ഷിക്കാന്‍വേണ്ടി ആ സര്‍പ്പത്തെ എന്നെന്നേയ്‌ക്കുമായി ആ മരത്തിന്റെ ചുവട്ടില്‍നിന്ന് ഓടിക്കാന്‍ അവിടംവരെ  പോയതാണ്.’ ഒരു ശരിയായ യോഗിക്ക് തന്റെ ശരീരത്തെ ഇഷ്ടാനുസരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിന്റെ ദൃഷ്ടാന്തമാണ് നാമിവിടെ കാണുന്നത്.

 (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

India

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

India

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.