Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനത്തിനായി പ്രയത്‌നിക്കൂ…

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Oct 7, 2020, 05:36 pm IST
in Samskriti

നമുക്ക് എക്കാലത്തും വേണ്ടത് ബലമാണ്. അതിനുവേണ്ടി നമുക്ക് വിവേകാനന്ദവചനങ്ങളെ ആശ്രയിക്കാം. ശരിയായൊരു തത്ത്വശാസ്ത്രത്തെ ആശ്രയിക്കാം. സ്വാമിജിയുടെ ബലമേകുന്ന വാണികള്‍ ആത്മാവിന്റെ നിത്യത്വത്തെ ഉറപ്പിക്കുന്നതു നോക്കുക: ”നിങ്ങള്‍ ആത്മാവാകുന്നു, ജഗദീശ്വരന്‍തന്നെ, തത് ത്വം അസി എന്നറിയുവിന്‍. ഞാന്‍ പുരുഷന്‍, ഞാന്‍ സ്ത്രീ, ഞാന്‍ രോഗി, ഞാന്‍ അരോഗി, ഞാന്‍ ബലവാന്‍, ഞാന്‍ ദുര്‍ബ്ബലന്‍, ഞാന്‍ സ്‌നേഹിക്കുന്നു, ഞാന്‍ ദ്വേഷിക്കുന്നു, എനിക്ക് അല്പം ശക്തിയുണ്ട് എന്നീവിധമുള്ളവ മിഥ്യാഭാവങ്ങളാണെന്നറിയുവിന്‍. അവയെ ദൂരെ ത്യജിപ്പിന്‍. നിങ്ങള്‍ക്കു ബലക്ഷയമുണ്ടാക്കുന്നതെന്ത്? ഭയമുണ്ടാക്കുന്നതെന്ത്? ജഗത്തിലെ ഏകസത്ത നിങ്ങള്‍. നിങ്ങള്‍ എന്തിനെ ഭയപ്പെടുന്നു? എഴുന്നേല്‍ക്കുക, സ്വതന്ത്രരാവുക! നിങ്ങള്‍ക്കു ദൗര്‍ബ്ബല്യമുണ്ടാക്കുന്ന വിചാരമേതോ, വാക്കേതോ, അതുമാത്രമേ ലോകത്തില്‍ ദുഷ്ടമായിട്ടുള്ളു എന്നു മനസ്സിലാക്കുവിന്‍. മനുഷ്യരെ ദുര്‍ബ്ബലരും ഭീരുക്കളുമാക്കുന്നതേതോ അതു മാത്രമേ തള്ളേണ്ടതുള്ളു എന്നു ധരിപ്പിന്‍. എന്തു നിങ്ങളെ ഭയപ്പെടുത്താന്‍? സൂര്യന്മാര്‍ താഴെ വീഴട്ടെ, ചന്ദ്രന്മാര്‍ പൊടിഞ്ഞുപോകട്ടെ. ബ്രഹ്മാണ്ഡപരമ്പര വിക്ഷിപ്തവും വിധ്വസ്തവുമാകട്ടെ, അതുകൊണ്ടു നിങ്ങള്‍ക്കെന്ത്? നിങ്ങള്‍ക്കു നാശമില്ല, പാറപോലെ നില്പിന്‍, നിങ്ങള്‍  ആത്മാവ്, ജഗദീശ്വരന്‍. ”സച്ചിദാനന്ദസ്വരൂപന്‍, സോളഹം” എന്നു ഘോഷിക്കുവിന്‍. കൂടു പൊളിച്ചു പുറത്തുചാടുന്ന സിംഹത്തെപ്പോലെ ജഗജ്ജാലം ഭേദിച്ചു നിത്യമുക്തരാകുവിന്‍. നിങ്ങളെ എന്തു ഭയപ്പെടുത്താന്‍? എന്തു ബന്ധിക്കാന്‍? അജ്ഞാനം, ഭ്രമം; മറ്റൊന്നുമില്ല. നിങ്ങള്‍ നിത്യശുദ്ധാനന്ദവസ്തു.”

അതിനാല്‍ നമുക്കു പ്രയത്‌നം ചെയ്ത് ക്ഷമയോടെ കാത്തിരിക്കുക. ക്ഷമ അമൂല്യഫലങ്ങള്‍ നല്‍കും. അതുകൊണ്ടാണ്, ‘അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ വിഷയങ്ങളുമായി സംബന്ധിക്കുമ്പോള്‍ മാത്രമുണ്ടാകുന്നവയാണ് ശീതോഷ്ണസുഖദുഃഖങ്ങള്‍. അവ എന്നും വന്നും പോയും ഇരിക്കുന്നവയും അതുകൊണ്ടുതന്നെ നിലനില്‍പ്പില്ലാത്തവയും ആകുന്നു. അതുകൊണ്ട് അവയെ സഹിക്കുകയാണു വേണ്ടത്’ എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നത്. (ഗീത, 2.14) മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ ജീവി എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നത് മനുഷ്യന് ഈശ്വരസാക്ഷാത്കാരം നേടിയെടുക്കാനുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്. ജനനമരണങ്ങളെ കടന്നുപോകാന്‍ മനുഷ്യനു കഴിയുന്നതുകൊണ്ടാണ്. അതിനാല്‍ ശരീരം രക്ഷിച്ചുകൊണ്ട് ആ അവസരം എന്തു വില കൊടുത്തും നാം പാഴാക്കാതിരിക്കണം. ദേഹം അരോഗമാക്കി വെക്കണം, ആത്മജ്ഞാനത്തിനായി പ്രയത്‌നിക്കണം.  

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

India

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

India

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.