എ പി ജയശങ്കര്

എ പി ജയശങ്കര്

ദേവഗുരു അസുര സന്നിധിയില്‍

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്ക്കും പലവട്ടം ശുക്രാചാര്യരുടെയും ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി...

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

അസുരതന്ത്രങ്ങള്‍ പഠിച്ച് കചന്‍

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി...

ദീര്‍ഘ തമസ് കൊട്ടാരത്തില്‍

ആനവ ദേശത്ത് ദീര്‍ഘതമസ്സിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഇതൊന്നും ആഗ്രഹിക്കാത്ത തപസ്വി എന്നറിഞ്ഞിട്ടും രാജകീയ സ്വീകരണം. അവര്‍ക്ക് താന്‍ വിശിഷ്ടനായ ഒരു അതിഥിയാണത്രേ

ജ്ഞാനദാഹിയായ ദീര്‍ഘതമസ്

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്.

അത്രി -അനസൂയമാരുടെ മാഹാത്മ്യം

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.

അന്ത്യയാത്രയിലെ സഹചാരികള്‍

സ്വര്‍ഗം മോഹിക്കുന്നവര്‍ക്ക് സ്വര്‍ഗവും മക്കളെ മോഹിക്കുന്നവര്‍ക്ക് മക്കളും ദാമ്പത്യസുഖം ആഗ്രഹിക്കുന്നവര്‍ക്ക് ദാമ്പത്യസുഖവും രാജ്യം താല്‍പര്യപ്പെടുന്നവര്‍ക്ക് രാജ്യവും ലഭിച്ച് എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചനമുണ്ടാകും.

അമൃതവര്‍ഷത്തില്‍ ഉണര്‍ന്ന് രോഹിത കുമാരന്‍

ഹേ, കാന്താ, സ്വാമിദ്രോഹം ചെയ്യാതെ എന്റെ തല വേഗം തന്നെ ഛേദിക്കണം. അങ്ങ് ഒരിക്കലും അസത്യവാനാകരുത്. സ്വാമിദ്രോഹമോ, പരദ്രോഹമോ അങ്ങയില്‍ ഉണ്ടാവരുത്.

ധര്‍മവും സത്യവും വ്യര്‍ഥമാകുമ്പോള്‍

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.

മുക്തിയും ചണ്ഡാളദാസ്യവും

അപ്പോഴേക്കും മഹര്‍ഷി ഗൗരവത്തിലായി. മഹര്‍ഷി മുന്നില്‍ നില്‍ക്കുന്ന ചണ്ഡാളനില്‍ നിന്നും പണം വാങ്ങി. എന്റെ ദാസനെ ഞാന്‍ നിനക്ക് വില്‍ക്കുകയാണ്.

പുതിയ വാര്‍ത്തകള്‍