അമ്പലപ്പുഴ രാജഗോപാല്‍

അമ്പലപ്പുഴ രാജഗോപാല്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

'ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം' എന്ന് മഹാകവി പാടി. അതെ, ആത്മാഭിമാനംകൊണ്ടു നമ്മുടെ ചോര തിളയ്ക്കുന്ന എത്രയെത്ര ധീരകഥകളാണ് നമുക്ക് ഓര്‍മ്മിയ്ക്കുവാനുള്ളത്. സ്വാതന്ത്ര്യത്തിനുവേണ്ടി അവിശ്വസനീയമാംവിധം യുദ്ധക്കളത്തിലിറങ്ങിയ വീരവനിതയായ ഝാന്‍സി...

ആലോചനാമൃതം: സ്വഭാവം

സ്വഭാവമെന്നാല്‍ നമ്മുടെ പ്രകൃതമാണ് .ഈ സ്വഭാവത്തില്‍ വന്നുചേരുന്ന പലഅനിഷ്ടങ്ങള്‍ക്കും കാരണം ആറ് ശത്രുക്കളാണ്. ഈ ശത്രുക്കള്‍ പലതരത്തില്‍ നമ്മെ അസ്വസ്ഥചിത്തരാക്കുന്നു. ഈ ഷഡ്രിപുക്കള്‍ കാമം, ക്രോധം, ലോഭം,...

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

പരസ്പരം സ്‌നേഹിയ്ക്കുമ്പോഴാണ് കൂടുതല്‍ മനസ്സിലാക്കുന്നതും പരസ്പരം ആദരിയ്ക്കപ്പെടുന്നതും. പരസ്പരം ചൂഷണം ചെയ്യപ്പെടാതിരിയ്ക്കുമ്പോഴാണ് നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിയ്ക്കാന്‍ കഴിയുന്നത്. അന്യോന്യം ഉപകരിയ്ക്കപ്പെടുമ്പോഴാണ് നമുക്കു നമ്മേ തിരിച്ചറിയാന്‍ കഴിയുന്നതും. അതുകൊണ്ടതുതന്നെ...

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

'സജ്ജനങ്ങളുടെ സഹവാസംകൊണ്ട് ദുഃസ്വഭാവികള്‍ നന്മയുള്ളവരായിമാറുന്നു. എന്നാല്‍ ദുര്‍ജ്ജനങ്ങളുടെ സഹവാസംകൊണ്ട് സജ്ജനങ്ങളുടെ നല്ലസ്വഭാവം നഷ്ടമാകുന്നില്ല. പുഷ്പങ്ങളുടെ സാമീപ്യംകൊണ്ട് മണ്ണിനു പൂവിന്റെ സുഗന്ധം ഭവിയ്ക്കാം; എന്നാല്‍ മണ്ണിന്റെ ഗന്ധം ഒരിക്കലും...

ആലോചനാമൃതം: ജീവിതചിത്രം

''ആയുര്‍ നശ്യതി പശ്യതാം പ്രതിദിനം യാതിക്ഷയം യൗവ്വനം പ്രത്യായാന്തി ഗതാഃ പുനര്‍ന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ ലക്ഷ്മീസ്‌തോയതരംഗഭംഗചപലാ വിദ്യുച്ചലം ജീവിതം തസ്മാന്മാം ശരണാഗതം ശരണദ ത്വം രക്ഷ...

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

കാളിദാസ മഹാകവി യാത്രക്കിടയിലൊരിക്കല്‍ ദാഹിച്ചുവലഞ്ഞു വഴിമദ്ധ്യേ അല്‍പ്പം വെള്ളമന്വേഷിച്ചു ചുറ്റും നടന്നു. അപ്പോള്‍, അങ്ങകലെയല്ലാതെ ഒരു സ്ത്രീ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതു കണ്ട അദ്ദേഹം അവളുടെ...

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം തത്ത്വം പൂഷന്നപാവൃണു സത്യധര്‍മ്മായ ദൃഷ്ടയേ സത്യത്തിന്റെ മുഖം സ്വര്‍ണ്ണമയമായ പാത്രംകൊണ്ട് മൂടപ്പെട്ടിരിയ്ക്കുന്നു. അല്ലയോ സൂര്യദേവാ, അവിടുന്ന് സത്യധര്‍മ്മങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആ ആവരണം...

ദൂതനും അവധൂതനുമായ കണ്ണന്‍

അഷ്ടമിയും രോഹിണിയും ചേര്‍ന്ന സുദിനത്തില്‍ ജഗദോദ്ധാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുണ്യാവതാരമെടുത്തു. അധര്‍മ്മത്തിനെതിരെ ഉജ്ജ്വലവും ശുദ്ധഹൃദയവുമായ കുടചൂടുവാന്‍ ഗോവര്‍ദ്ധനഗിരിധാരി പിറന്ന പുണ്യദിനം ! യവന സഞ്ചാരിയായ മെഗസ്തനീസ് ശ്രീകൃഷ്ണഭഗവാനെ...

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മനുഷ്യജീവിതത്തിലെ നിയാമകമായ സത്യമെന്നപോലെ കര്‍മ്മഫലങ്ങളുടെ തിരത്തള്ളലാണ് രാമായണത്തിലുടനീളം കാണുന്നത്. അഹന്തയെ എളിമയാക്കുന്ന രാമായണം വാല്മീകിതന്നെ സ്വാനുഭവത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു; കാട്ടാളനായ രത്നാകരനില്‍ നിന്നും മഹര്‍ഷിയായ വാല്മീകിയായി പരിണമിച്ചതിലൂടെ....

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

സന്തുഷ്ടോ ഭാര്യയാ ഭര്‍ത്താ ഭര്‍ത്താ ഭാര്യാ തഥൈവ ച യസ്മിന്നേവ കുലേ നിത്യം കല്യാണം തത്ര വൈ ധൃവം ഏതു കുലത്തില്‍ ഭര്‍ത്താവ് ഭാര്യയാല്‍ സന്തുഷ്ടനും, അതുപോലെ...

ആലോചനാമൃതം: ‘ആഗ്രഹം’

ഇച്ഛത്രീ സതീ സഹസ്രം സ സഹസ്രഃ കോടി മിഹതേ കര്‍ത്തും കോടിയുതോളപി നൃപത്വം നൃപോളപി ബത ചക്രവര്‍ത്തിത്വം നൂറു കൈവശമുള്ളവന്‍ ആയിരം കിട്ടണമെന്നാഗ്രഹിയ്ക്കുന്നു. ആയിരമുള്ളവന്‍ അത് കോടിയാകാന്‍...

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

ജീവിക്കുന്നവരും ജീവിച്ചുകടന്നുപോയവരും തമ്മില്‍ ഹൃദയാര്‍പ്പണം ചെയ്യുന്ന ധന്യവേളയാണ് കര്‍ക്കടകവാവ്. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ഭാരതത്തില്‍ പിതൃപൂജകള്‍ മുറതെറ്റാതെ നടന്നിട്ടുണ്ട്. പിതൃക്കള്‍ക്ക് ബലിയിടുന്നത് അതീവ പുണ്യകര്‍മ്മമായി കരുതുന്നു. കൃഷ്ണ പക്ഷത്തിലെ...

രാമായണത്തിന്റെ ദാര്‍ശനികത

മനുഷ്യസഹജമായ സ്‌നേഹവും ധാര്‍മ്മികതയും സഹജീവികളിലേക്ക് ചൊരിയുമ്പോഴാണ് മാ നിഷാദ..എന്ന് അധര്‍മ്മത്തിനെതിരെ സത്യസന്ധമായി വിരല്‍ ചൂണ്ടാന്‍ കഴിയുന്നത്. മനസ്സിലെ ഈശ്വര ചൈതന്യത്തെ മറന്ന് ക്രൂരത കാട്ടുമ്പോഴാണ് കാട്ടാളനായിമാറുന്നത്. കര്‍മ്മംകൊണ്ടു...

രാമം: മോഹനവാങ്മയം

ലങ്കയെ ചിത്തമായും, ശ്രീരാമചന്ദ്രനെ മുമുക്ഷുവായ ജീവനായും, വിഭീഷണനെ സത്വഗുണമായും, രാവണനെ തമോഗുണമായും,കുംഭകര്‍ണ്ണനെ രജോഗുണമായും, രക്ഷോഗണങ്ങളെ വികാരചിത്തവൃത്തികളായും, സമുദ്രത്തെ ബാഹ്യ പ്രപഞ്ചമായും, സേതുവിനെ ഉല്‍ക്കടവൈരാഗ്യമായും, കണക്കാക്കുന്ന 'രാമായണം,' ലോകക്ഷേമ...

അന്നപൂര്‍ണ്ണേശ്വരിയായ ആറ്റുകാല്‍ ജഗദംബിക

അന്നപൂര്‍ണേ സദാപൂര്‍ണേ ശങ്കര പ്രാണ വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വ്വതി അന്നപൂര്‍ണേശ്വരീ! എന്നും സമ്പൂര്‍ണയായ അമ്മേ, ശങ്കരനാഥന്റെ പ്രാണസഖിയായ ഭവാനീ ദേവീ!...

തിരവോണക്കാഴ്ച

വന്നുവീണ്ടും ശ്രാവണപ്പൂംപുലരിയെന്‍ മലയാള മണ്ണിലെങ്ങും തിരുവോണക്കാഴ്ച നല്കിടാന്‍. സുന്ദരമാം സ്വപ്‌നമെഴും ചിങ്ങമാസ നിലാവിന്റെ തൊങ്ങലുകളണിയുന്ന ദേവഭൂമിക. ഊയലാടും മനസ്സിന്റെ പോയകാലസ്മൃതികളില്‍ തൂലികയാലുണരുന്ന കാവ്യസൗഭഗം..., വിരിയുന്ന വസന്തമാം ഋതുഗന്ധമിയലുന്നൊ...

പുതിയ വാര്‍ത്തകള്‍