Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യന്റെ അനുപമ നാമങ്ങള്‍

സ്വാമി അയ്യപ്പന്‍ പലനാമങ്ങളില്‍ അറിയപ്പെടുന്നു. ഹരിഹരസുതന്‍, ശ്രീധര്‍മ്മശാസ്താ, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, ശ്രീശബരീശന്‍ എന്നിങ്ങനെയല്ലാം അയ്യപ്പനെ വിളിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
inSamskriti

ഡോ സുകുമാര്‍ കാനഡ  

സ്വാമി അയ്യപ്പന്‍ പലനാമങ്ങളില്‍ അറിയപ്പെടുന്നു. ഹരിഹരസുതന്‍, ശ്രീധര്‍മ്മശാസ്താ, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, ശ്രീശബരീശന്‍ എന്നിങ്ങനെയല്ലാം അയ്യപ്പനെ വിളിക്കുന്നു.

ഹരിഹരസുതന്‍: ഹരിയുടേയും ഹരന്റെയും പുത്രനാണ് അയ്യപ്പന്‍. മഹിഷീനിഗ്രഹത്തിനായാണ് അവതാരമെടുത്തതെങ്കിലും ശിവവിഷ്ണുസംയോഗത്താല്‍ സമൂഹത്തില്‍ മറ്റ ്പ്രയോജനങ്ങളും ഉണ്ടായി. ശൈവരും വൈഷ്ണവരും തമ്മിലുള്ള വൈരത്തിന് വലിയൊരളവുവരെ പരിഹാരമുണ്ടായി. ഒരേ പരംപൊരുളിന്റെ പ്രകടിതഭാവമാണ് ശിവനുംവിഷ്ണുവുമായി നിലകൊള്ളുന്നതെന്ന് ഭക്തര്‍ മനസ്സിലാക്കി.

ശ്രീധര്‍മ്മശാസ്താ: ജനിച്ചപ്പോഴേ ശാസ്താവെന്ന നാമത്തോടെ, ധര്‍മ്മസംരക്ഷയ്‌ക്കായി നിലകൊണ്ട മൂര്‍ത്തിയാണ് ധര്‍മ്മശാസ്താ. ശാസ്താവെന്നാല്‍ അനുസരിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. ധര്‍മ്മശാസ്താ അവതാരത്തിന്  

പൂര്‍ണ്ണ, പുഷ്‌ക്കല എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകന്‍ എന്നൊരു  പുത്രനുമുണ്ട്. ‘പൂര്‍ണ്ണ’മെന്നാല്‍ അനന്തം.’പുഷ്‌ക്കല’യെന്നാല്‍ ഐശ്വര്യം. ഇങ്ങനെ ഗൃഹസ്ഥനായ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം ആര്യന്‍കാവിലാണ് ഉള്ളത്.

ശ്രീഭൂതനാഥന്‍: ശിവഗണങ്ങളിലൊരാളായി ശിവസേവ ചെയ്യുന്ന ഭൂതങ്ങളില്‍ ഒന്നായിഭൂതനാഥന്‍ വിളങ്ങുന്നു. പരമശിവന്റെ ഭൂതഗണനേതാവാണ ്ശ്രീഭൂതനാഥഭാവത്തിലുള്ള അയ്യപ്പന്‍.

മണികണ്ഠന്‍: പമ്പാനദിക്കരയില്‍വച്ച് പന്തള രാജാവ് അയ്യപ്പനെ കണ്ടുമുട്ടുമ്പോള്‍ കഴുത്തില്‍ പരമശിവന്‍ നല്‍കിയ രത്‌നമണിമാലയുണ്ടായിരുന്നു. മാത്രമല്ല, അയ്യപ്പന്റെ നാദം മണിമുഴങ്ങുന്ന പോലെയായിരുന്നു എന്നും പറയപ്പെടുന്നു.

ശ്രീശബരീശന്‍: കാനനവാസിയായിരുന്ന ശബരി ശ്രീരാമ ഭക്തയായിരുന്നു. രാമായണത്തില്‍ ശബരിയുടെ ചരിതം വിശദമായി പറയുന്നുണ്ട്. ശ്രീരാമചന്ദ്രനില്‍നിന്നും മോക്ഷം ലഭിക്കാന്‍ ഭാഗ്യമുണ്ടായ ശബരി വസിച്ചിരുന്ന പരിപാവനമായ പ്രദേശമാണ് ശബരിമല. ശബരിമലയില്‍ വാഴുന്ന അയ്യപ്പന്‍ ശ്രീശബരീശനാകുന്നു.

ഈശ്വരന്‍, ഭഗവാന്‍: ഉത്തമങ്ങളായഎട്ടു യോഗ്യതകളും (ഭഗകള്‍) ഉള്ളയാളാണ് ഭഗവാന്‍. സൗന്ദര്യം, പ്രശസ്തി, ശക്തി, സമ്പത്ത്, ഈശത്വം, അറിവ്, സ്വാധീനം, ദയാവായ്‌പ് എന്നിവയിലെല്ലാം അഗ്രഗണ്യനാണ ്ഭഗവാന്‍ അല്ലെങ്കില്‍ ഈശ്വരന്‍. കലിയുഗത്തിലെ കണ്‍കണ്ട ദൈവമാണ് അയ്യപ്പന്‍.

സ്വാമിഅയ്യപ്പന്‍: സ്വാമിയെന്നാല്‍ നാഥന്‍. അയ്യന്‍ എന്നാല്‍ ഗുരു. അപ്പനെന്നാല്‍ പിതാവ്. ഈ സങ്കല്‍പ്പമെല്ലാം ഒന്നുചേര്‍ന്ന ദൈവമാണ് സ്വാമിഅയ്യപ്പന്‍. ഗുരുവും പിതാവുമായി ഭക്തനെ നയിക്കുന്ന ധര്‍മ്മശാസ്താവ് ശബരിമലയില്‍ സ്വാമിഅയ്യപ്പനായിരിക്കുന്നു. തന്റെ ഭക്തരേയും അയ്യപ്പന്മാരാക്കാനായി ഭഗവാന്‍ പ്രചോദനവും അറിവും നല്‍കി അനുഗ്രഹിക്കുന്നു. ഭക്തരായുള്ള മനുഷ്യരെ മാത്രമല്ല അവന്റെ ഇന്ദ്രിയങ്ങള്‍ക്കും ഭഗവാന്‍ നിയന്ത്രണം നല്‍കുന്നു. സ്വയം അയ്യപ്പനാവാനും തത്ത്വമസിയെന്ന തത്വം പ്രത്യക്ഷമാക്കാ

നും ഭക്തനെ അനുഗ്രഹിക്കുന്നു. ശബരിമലയില്‍ മാത്രമേ സ്വാമിഅയ്യപ്പന്റെ വിഗ്രഹമുള്ളൂ. മറ്റിടങ്ങളിലെല്ലാം പലഭാവങ്ങളിലുള്ള ധര്‍മ്മശാസ്താ പ്രതിഷ്ഠകളാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.