Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മമത ബാനർജി ഭരണഘടനയുടെതല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രി ; ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നത് മമത അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപം

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Janmabhumi Online by Janmabhumi Online
Apr 15, 2025, 07:14 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ വ്യാപിച്ച അക്രമം വെറുമൊരു പ്രതിഷേധമല്ല മറിച്ച് നന്നായി ആസൂത്രണം ചെയ്തതും സർക്കാൻ സ്പോൺസർ ചെയ്തതുമായ ഒന്നാണെന്ന് പരക്കെ ആക്ഷേപം.

മുർഷിദാബാദ്, മാൽഡ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ് തുടങ്ങിയ ജില്ലകളിൽ ഹിന്ദു സമൂഹത്തിന്റെ വീടുകൾക്ക് നേരെയുള്ള ആക്രമണം, തീവയ്‌പ്പ്, കൊള്ള, കൊലപാതകം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നു. ഇത് സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും ഹിന്ദു വിരുദ്ധ മനോഭാവത്തെയും എടുത്തുകാണിക്കുന്നതായി ബിജെപി അടക്കമുള്ള ഒന്നടങ്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

മമത ബാനർജി ഭരണഘടനയുടെയല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഭരണഘടനയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വെല്ലുവിളിക്കുകയും ഒരു പ്രത്യേക മതത്തിന്റെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ മുഴുവൻ സംസ്ഥാനത്തിനും തീയിടുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും പ്രതിപക്ഷം പറയുന്നു. ഹിന്ദു വീടുകൾ കത്തിച്ചപ്പോഴും സ്ത്രീകളെ ഭീഷണിപ്പെടുത്തിയപ്പോഴും ക്ഷേത്രങ്ങൾക്ക് കല്ലെറിഞ്ഞപ്പോഴും സംസ്ഥാന പോലീസ് പ്രദേശത്ത് എത്താതിരുന്നതും നിശബ്ദ കാഴ്ചക്കാരായി നിന്നതും സംസ്ഥാനത്ത് കാണാൻ സാധിച്ചു.

പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇരകളെ ഉപേക്ഷിച്ചു. ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമമല്ലേ എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Tags: West BengalWakhaf board billmurshidabad riothinduMamta BanerjeemuslimKolkata
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം
Kerala

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

India

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies