Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 04:31 pm IST
in India
ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത.  

ബംഗാളിലെ ആകെ വോട്ടര്‍മാരില്‍ 7 മുതല്‍ 8 ശതമാനം വരെ വോട്ടുകള്‍ ആദിവാസി ഗോത്രവിഭാഗക്കാരുടേതാണ്. ബങ്കുര, പുരുലിയ, ജാര്‍ഗ്രാം, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലകള്‍ എന്നിവ ജംഗിള്‍മഹല്‍ പ്രദേശത്ത് ഉള്‍പ്പെടുന്നു. അതുപോലെ വടക്കാന്‍ ബംഗാള്‍ ജില്ലകളായ ഡാര്‍ജലിംഗ്, കിലംപോങ്, ആലിപുര്‍ദുവര്‍, ജല്‍പായ്ഗുരി, കൂച് ബിഹാര്‍, വടക്കന്‍, തെക്കന്‍ ദിനാജ് പിര്‍, മാള്‍ഡ എന്നിവിടങ്ങളില്‍ ആദിവാസി ഗോത്രവിഭാഗത്തിലെ വോട്ടുകള്‍ 25 ശതമാനാണ്.  

ബംഗാളില്‍ ഹുല്‍ദിവസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ജംഗിള്‍ മഹലില്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിത സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഇദ്ദേഹം അവിടെ വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിആദിവാസി ഗോത്രമേഖലയില്‍ നിന്നും ഒരു രാഷ്‌ട്രപതിയെ കൊണ്ടുവരുന്നത് ബിജെപിയാണെന്നും മമത ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണെന്നും രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കഴിഞ്ഞാല്‍ ദ്രൗപദി മുര്‍മുവിനെ ജംഗിള്‍ മഹലില്‍ കൊണ്ടുവരുമെന്നും സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. ഇത് മമതയ്‌ക്ക് ക്ഷീണമായിരിക്കുകയാണ്.  

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ പിന്നീട് ആദിവാസി ഗോത്രവോട്ട് ബാങ്കുകളിലേക്ക് ബിജെപി തള്ളിക്കയറുമോ എന്ന ഭയം മമതയുടെ ഉറക്കം കെടുത്തുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തിയാല്‍ മുര്‍മുവിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം മമത മുന്നോട്ട് വെച്ചത്. എന്നാല്‍ ജയം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞതോടെ ഇനി പ്രതിപക്ഷവുമായി പ്രത്യേകിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.  

മമതയുടെ ഈ ഇളക്കം പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തുടക്കത്തിലേ പ്രതിപക്ഷ യോഗം വിളിച്ച് കളത്തിലിറക്കിയത് മമതയാണ്. ആ മമത തന്നെ ഇപ്പോള്‍ ഇരുട്ടില്‍തപ്പുകയാണ്.  

” ഈ ഉറച്ച നിലപാടില്ലായ്‌മ മമത എല്ലാക്കാലത്തും കാണിച്ചിരുന്നു. മുന്‍പും രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ മനസ്സ് മാറിയിട്ടുണ്ട്. “- ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.  

“മമത എപ്പോഴും ഇരട്ടത്താപ്പിന്റെ നേതാവാണ്. അവരുടെ നേതൃത്വം കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ തിരക്കിട്ട് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ യോഗം വിളിച്ചു. ഇപ്പോള്‍ തനിക്ക് ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ബിജെപിയോട് മുര്‍മുവിനെ പിന്തുണയ്‌ക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.”- ബംഗാളിലെ സിപിൺ നേതാവ് സുജന്‍ ചക്രബര്‍ത്തി പറയുന്നു.  

“ആദ്യമേ ഒരു ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതാ  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പറഞ്ഞിരുന്നെങ്കില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സമ്മതിക്കുമായിരുന്നു.” – മമത പറയുന്നു.  

 2019ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ ബിജെപിയ്‌ക്ക് ജംഗിള്‍മഹല്‍ ജില്ലകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. അതേ സമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരിയപ്പോള്‍ ഈ ആദിവാസി മേഖലകളില്‍ നിന്നും നല്ല വോട്ട് പങ്കാളിത്തം തൃണമൂല്‍ തിരിച്ചുപിടിച്ചിരുന്നു.  

എന്തായാലും പ്രതിപക്ഷത്തെ തകര്‍ത്തെറിയുന്ന സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന മോദിയുടെ കരുനീക്കം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.  

Tags: tribalcpimസുവേന്ദു അധികാരിവോട്ടര്‍മാര്‍congressരാഷ്ട്രപതി തെരഞ്ഞെടുപ്പ്Draupadi Murmuരാഷ്ട്രപതി സ്ഥാനാര്‍ത്ഥിനരേന്ദ്രമോദിദ്രൗപതി മുര്‍മുബംഗാള്‍സാന്താള്‍ ഗോത്രവര്‍ഗ്ഗതൃണമൂല്‍ കോണ്‍ഗ്രസ്യശ്വന്ത് സിന്‍ഹമമതാ ബാനര്‍ജിടിഎംസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.