Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 04:31 pm IST
in India
ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത.  

ബംഗാളിലെ ആകെ വോട്ടര്‍മാരില്‍ 7 മുതല്‍ 8 ശതമാനം വരെ വോട്ടുകള്‍ ആദിവാസി ഗോത്രവിഭാഗക്കാരുടേതാണ്. ബങ്കുര, പുരുലിയ, ജാര്‍ഗ്രാം, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലകള്‍ എന്നിവ ജംഗിള്‍മഹല്‍ പ്രദേശത്ത് ഉള്‍പ്പെടുന്നു. അതുപോലെ വടക്കാന്‍ ബംഗാള്‍ ജില്ലകളായ ഡാര്‍ജലിംഗ്, കിലംപോങ്, ആലിപുര്‍ദുവര്‍, ജല്‍പായ്ഗുരി, കൂച് ബിഹാര്‍, വടക്കന്‍, തെക്കന്‍ ദിനാജ് പിര്‍, മാള്‍ഡ എന്നിവിടങ്ങളില്‍ ആദിവാസി ഗോത്രവിഭാഗത്തിലെ വോട്ടുകള്‍ 25 ശതമാനാണ്.  

ബംഗാളില്‍ ഹുല്‍ദിവസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ജംഗിള്‍ മഹലില്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിത സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഇദ്ദേഹം അവിടെ വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിആദിവാസി ഗോത്രമേഖലയില്‍ നിന്നും ഒരു രാഷ്‌ട്രപതിയെ കൊണ്ടുവരുന്നത് ബിജെപിയാണെന്നും മമത ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണെന്നും രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കഴിഞ്ഞാല്‍ ദ്രൗപദി മുര്‍മുവിനെ ജംഗിള്‍ മഹലില്‍ കൊണ്ടുവരുമെന്നും സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. ഇത് മമതയ്‌ക്ക് ക്ഷീണമായിരിക്കുകയാണ്.  

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ പിന്നീട് ആദിവാസി ഗോത്രവോട്ട് ബാങ്കുകളിലേക്ക് ബിജെപി തള്ളിക്കയറുമോ എന്ന ഭയം മമതയുടെ ഉറക്കം കെടുത്തുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തിയാല്‍ മുര്‍മുവിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം മമത മുന്നോട്ട് വെച്ചത്. എന്നാല്‍ ജയം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞതോടെ ഇനി പ്രതിപക്ഷവുമായി പ്രത്യേകിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.  

മമതയുടെ ഈ ഇളക്കം പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തുടക്കത്തിലേ പ്രതിപക്ഷ യോഗം വിളിച്ച് കളത്തിലിറക്കിയത് മമതയാണ്. ആ മമത തന്നെ ഇപ്പോള്‍ ഇരുട്ടില്‍തപ്പുകയാണ്.  

” ഈ ഉറച്ച നിലപാടില്ലായ്‌മ മമത എല്ലാക്കാലത്തും കാണിച്ചിരുന്നു. മുന്‍പും രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ മനസ്സ് മാറിയിട്ടുണ്ട്. “- ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.  

“മമത എപ്പോഴും ഇരട്ടത്താപ്പിന്റെ നേതാവാണ്. അവരുടെ നേതൃത്വം കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ തിരക്കിട്ട് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ യോഗം വിളിച്ചു. ഇപ്പോള്‍ തനിക്ക് ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ബിജെപിയോട് മുര്‍മുവിനെ പിന്തുണയ്‌ക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.”- ബംഗാളിലെ സിപിൺ നേതാവ് സുജന്‍ ചക്രബര്‍ത്തി പറയുന്നു.  

“ആദ്യമേ ഒരു ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതാ  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പറഞ്ഞിരുന്നെങ്കില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സമ്മതിക്കുമായിരുന്നു.” – മമത പറയുന്നു.  

 2019ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ ബിജെപിയ്‌ക്ക് ജംഗിള്‍മഹല്‍ ജില്ലകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. അതേ സമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരിയപ്പോള്‍ ഈ ആദിവാസി മേഖലകളില്‍ നിന്നും നല്ല വോട്ട് പങ്കാളിത്തം തൃണമൂല്‍ തിരിച്ചുപിടിച്ചിരുന്നു.  

എന്തായാലും പ്രതിപക്ഷത്തെ തകര്‍ത്തെറിയുന്ന സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന മോദിയുടെ കരുനീക്കം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.  

Tags: tribalcpimസുവേന്ദു അധികാരിവോട്ടര്‍മാര്‍congressരാഷ്ട്രപതി തെരഞ്ഞെടുപ്പ്Draupadi Murmuരാഷ്ട്രപതി സ്ഥാനാര്‍ത്ഥിനരേന്ദ്രമോദിദ്രൗപതി മുര്‍മുബംഗാള്‍സാന്താള്‍ ഗോത്രവര്‍ഗ്ഗതൃണമൂല്‍ കോണ്‍ഗ്രസ്യശ്വന്ത് സിന്‍ഹമമതാ ബാനര്‍ജിടിഎംസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.