Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന് ആയുധം നല്‍കുന്നതില്‍ യുഎസിന് താക്കീത് നല്‍കി റഷ്യ; ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ ആക്രമിച്ചേക്കുമെന്ന് റഷ്യ

ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്ന യുഎസിന് റഷ്യ താക്കീത് നല്‍കി. വിദേശത്ത് നിന്നും ആയുധമായെത്തുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുമെന്ന് റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി സെര്‍ഗി റ്യാബകൊവ് പറഞ്ഞു. റഷ്യയുടെ ഔദ്യോഗികമായ ചാനല് വണ്‍ ടിവിയിലാണ് റ്യാബ്‌കൊവിന്റെ ഈ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 10:55 pm IST
in World

കീവ്: ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്ന യുഎസിന് റഷ്യ താക്കീത് നല്‍കി. വിദേശത്ത് നിന്നും ആയുധമായെത്തുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുമെന്ന് റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി സെര്‍ഗി റ്യാബകൊവ് പറഞ്ഞു. റഷ്യയുടെ ഔദ്യോഗികമായ ചാനല് വണ്‍ ടിവിയിലാണ് റ്യാബ്‌കൊവിന്റെ ഈ പ്രഖ്യാപനം.

വിവിധ രാജ്യങ്ങളില്‍ നിന്നും ഉക്രൈന് ആയുധമെത്തിക്കുന്ന യുഎസിന്റെ നീക്കം അപകടകരമാണ്. ഇത്തരം വാഹനവ്യൂഹം റഷ്യയുടെ ആക്രമണലക്ഷ്യങ്ങളായേക്കാം.- അദ്ദേഹം പറഞ്ഞു.

1300 ഉക്രൈന്‍ പട്ടാളക്കാര്‍ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ്സെലന്‍സ്‌കി ശനിയാഴ്ച പറഞ്ഞു. ഇതിനിടെ റഷ്യ ഉക്രൈനിലെ ഏറ്റവും വലിയ ആണവപ്ലാന്‍റായ സപോറിഴ്യ പിടിച്ചു.

റഷ്യയുടെ സൈനിക വ്യൂഹം കീവിനെടുത്തെത്തി. ഇതിനടുത്തുള്ള ചെര്‍നിഹിവിലെ ഒരു പ്രമുഖ ഹോട്ടല്‍ തകര്‍ത്തു. ഖാര്‍കീവ്, മരിയുപോള്‍, മൈകൊലെയ് വ്, സുമി എന്നീ നഗരങ്ങളെയും റഷ്യ ആക്രമിച്ചു. ഇതില്‍ മരിയുപോളിന്റെ കിഴക്കന്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഇവിടുത്തെ ഒരു മുസ്ലിംപള്ളിക്ക് നേരെ ആക്രമണം നടന്നതായി പറയുന്നു. കീവിന് കിഴക്കുള്ള വോല്‍നോവാക എന്ന നഗരം റഷ്യ കീഴടക്കി. റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഈ നഗരം പൂര്‍ണ്ണമായും നശിച്ചതായി ഡൊനെസ്‌ക് പ്രദേശത്തെ ഗവര്‍ണര്‍ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു. ആക്രമണം തുടങ്ങിയതോടെ വോല്‍നോവാക നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും ഓടിപ്പോയി. പിന്നീട് ഇവിടുത്തെ കെട്ടിടങ്ങളുള്‍പ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും നശിച്ചു.

കീവിന് തെക്കുള്ള ഖെര്‍സോന്‍ നഗരവും റഷ്യ ഏതാണ് കീഴടക്കിയതായി യുഎസ് രഹസ്യ സേന റിപ്പോര്‍ട്ട് പറയുന്നു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ റഷ്യ പിടിച്ചുകൊണ്ടുപോയതായി ആരോപിച്ച് നൂറുകണക്കിന് പേര്‍ നഗരത്തില്‍ പ്രകടനം നടത്തി. എന്നാല്‍ ഇദ്ദേഹം തീവ്രവാദം നടത്തിയതായി ലുഹാന്‍സ്‌ക് മേഖലയിലെ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ഏകദേശം 25 ലക്ഷം പേര്‍ ഉക്രൈന്‍ വിട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.  

Tags: Ukraineയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinjoe bidenഉക്രൈന്‍ യുദ്ധംകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഖാര്‍ക്കീവ് സ്ഫോടനംറഷ്യമരിയുപോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.