Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലീഗില്‍ വനിതാ നേതാക്കളെ ഒതുക്കുന്നു, മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജി വച്ചു

നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഹന കല്ലടിയും ലീഗില്‍ നിന്ന് രാജിവെച്ചു. അതിനു കാരണവും മത്സരിക്കാന്‍ അവസരം നല്‍കാത്തതാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലെന്നാണ് ഷഹന പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 02:04 pm IST
inPalakkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗില്‍ വനിതാനേതാക്കളെ പാടെ വെട്ടിനിരത്തി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വെട്ടിനിരത്തല്‍. പാര്‍ട്ടിയിലെ ഏകപക്ഷീയ നിലപാട് മൂലമാണ് മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജിവെച്ചത്.  

നഗരസഭയിലെ ആദ്യവനിതാ ചെയര്‍പേഴ്‌സനായിരുന്നു ഇവര്‍. അന്ന് മുതല്‍ ലീഗിലെ തന്നെ ചില നേതാക്കന്മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഒരോ വാര്‍ഡിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചിലര്‍ കൈകടത്താന്‍ ശ്രമിച്ചതും, റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് ടെണ്ടര്‍ നല്‍കുന്നത് ചില പ്രദേശിക നേതാക്കള്‍ പറയുന്ന ആളുകള്‍ക്ക് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ അവരത് അനുസരിച്ചില്ല. ഇത് പ്രദേശിക നേതൃത്വത്തിന് തിരിച്ചടിയായി.

2020ലെ തെരഞ്ഞെടുപ്പില്‍ നാരങ്ങാപ്പെറ്റ വാര്‍ഡില്‍ മത്സരത്തിന് ഒരുങ്ങുമ്പോള്‍ മൂന്നുപ്രാവശ്യം മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് നേതൃത്വം മാറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. എന്നാല്‍ ആ വാര്‍ഡ് ഇടതുപക്ഷം വിജയിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി.  

നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഹന കല്ലടിയും ലീഗില്‍ നിന്ന് രാജിവെച്ചു. അതിനു കാരണവും മത്സരിക്കാന്‍ അവസരം നല്‍കാത്തതാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലെന്നാണ് ഷഹന പറയുന്നത്. അവിടേയും പാര്‍ട്ടിയിലെ ചില നേതാക്കളുടെ മേലാളിത്തവും, ഏകാധിപത്യ പ്രവണതയുമാണെന്നാണ് പറയുന്നത്.

സംസ്ഥാന നേതൃത്വത്തെ വരെ മറികടന്നാണ് ചില പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പു കളില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജില്ലാ – മണ്ഡലം ലീഗ് നേതാക്കള്‍ക്ക് കഴിയുന്നില്ല. മറ്റു പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി ഉയര്‍ത്തി കൊണ്ടുവരുമ്പോള്‍ ലീഗ് വനിതാ നേതൃത്വത്തെ തഴയുവാനാണ് ശ്രമം.  

15 വര്‍ഷമായി മണ്ണാര്‍ക്കാട് പഞ്ചായത്തായിരുന്നപ്പോഴും നഗരസഭയായപ്പോഴും വാര്‍ഡ് അംഗമായും ചെയര്‍പേഴ്‌സണായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ വനിത ലീഗ് മണ്ഡലം ട്രഷററുമായിരുന്നു.  

അതേ കാലയളവില്‍ മൂന്നുതവണ മത്സരിച്ച ഒരു വ്യക്തിയെ ജില്ലാ, മണ്ഡലം നേതാക്കന്മാരുടെ ഒത്താശയോടെ നാലാം തവണയും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചിരുന്നു. ഈ വ്യക്തിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഉള്‍പ്പെടെ രാജി വെപ്പിക്കുകയുണ്ടായെന്നും പറയുന്നു.

പാര്‍ട്ടിയില്‍ അംഗംപോലുമല്ലാത്ത ഈ വ്യക്തിയെ പിന്നീട് നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയാക്കിയെന്നും ഇതിനെല്ലാം പുറമെ ഇപ്പോള്‍ പാര്‍ട്ടിയിലെ ജില്ലാ സഹ ഭാരവാഹിത്വങ്ങളും നല്‍കിയെന്നും കത്തിലുണ്ട്. ചില നേതാക്കന്മാരുടെ ഏകപക്ഷീയമായ നിലപാടുകളാണ് ഇതിനെല്ലാം കാരണം. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.  

ജില്ലാ, മണ്ഡലം നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മൂന്നാമത്തെ വനിതാ നേതാവാണ് ഇപ്പോള്‍ സ്ഥാനങ്ങള്‍ രാജിവെച്ചത്. ഷഹന കല്ലടി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസല്‍മയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഉമ്മു സല്‍മയുടെ ആവശ്യം.

Tags: womenMuslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.