Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനൊപ്പം; കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയെന്ന് പൊലീസ്

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 pm IST
in India

നാഗ്പൂര്‍: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനില്‍ ചേര്‍ന്നുവെന്ന് വ്യക്തമായി. തോക്ക് കയ്യില്‍പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കാബൂള്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ ഞായറാഴ്ച താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തിരുന്നു. 

’30-കാരനായ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് എന്നയാള്‍ കഴിഞ്ഞ 10 വര്‍ഷമായി നാഗ്പൂരില്‍ തങ്ങുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ ദിഘോരി പ്രദേശത്തായിരുന്നു ഇയാള്‍ വാടകയ്‌ക്ക് താമസിച്ചത്. രഹസ്യവിവരം കിട്ടിയതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ പിടികൂടി ജൂണ്‍ 23ന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി’- ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘നാടുകടത്തലിനുശേഷം അയാള്‍ താലിബാനില്‍ ചേര്‍ന്നതായി തോന്നുന്നു. തോക്ക് പിടിച്ച് നില്‍ക്കുന്ന അയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തി’.- കൂട്ടിച്ചേര്‍ത്തു. 

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍(യുഎന്‍എച്ച്ആര്‍സി) അഭയാര്‍ഥി പദവിക്കായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. അപ്പീലും യുഎന്‍എച്ച്ആര്‍സി തള്ളിയതോടെ നാഗ്പൂരില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

അബ്ദുള്‍ ഹഖ് എന്നാണ് നൂര്‍ മുഹമ്മദിന്റെ യഥാര്‍ഥ പേരെന്നും സഹോദരന്‍ താലിബാനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. മൂര്‍ച്ഛയേറിയ ആയുധവുമായി കഴിഞ്ഞവര്‍ഷം നൂര്‍ മുഹമ്മദ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഇടത് തോളിന് സമീപം വെടിയുണ്ട കയറിയിറങ്ങിയ മുറിപ്പാടുണ്ടെന്ന് പിടിയിലായശേഷം പൊലീസ് കണ്ടെത്തി. ഇയാള്‍ ചില ഭീകരരെ പിന്തുടരുന്നതായി പിന്നാലെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. 

‘പുതപ്പുകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അവിവാഹിതനായ നൂറിന്. വാടകയ്‌ക്ക് താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. അയാളുടെ ഫോണ്‍ വിളികളും പൊലീസിന്റെ പരിശോധനയിലാണ്’- ഉദ്യോഗസ്ഥന്‍ അറിയിച്ചു.  

Tags: indiaതാലിബാന്‍നാടുകടത്തല്‍നാഗ്പൂര്‍അഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.