Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തു പിണറായി; മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യം

ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

സി.രാജbyസി.രാജ
May 22, 2021, 12:30 pm IST
inKerala

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൃത്യമായി അജണ്ട നടപ്പാക്കിയ  മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പു വിഭജനത്തിലും പതിവുതെറ്റിച്ചില്ല.   വകുപ്പ് രൂപീകൃതമായതു മുതല്‍ ഇതുവരെ  മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

ന്യൂനപക്ഷക്ഷേമ വകുപ്പ്  ആദ്യം കൈകാര്യം ചെയ്തത് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മഞ്ഞളാംകുഴി അലിയായി. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീലാണ് ഇത് കൈകാര്യം ചെയ്തത്.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം വകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നായിരുന്നു സഭകളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ സംഘടനകള്‍ ഇതടക്കം ആവശ്യങ്ങളുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയന്‍, സഭകള്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കുകയും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.  

വിവിധ മതസംഘടനകളുമായും മതനേതാക്കളുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഗുണം ഇതിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലീലിനെ ഒഴിവാക്കി ചില മുസ്ലിംസംഘടനകളുമായി പിണറായി വിജയന്‍ രഹസ്യചര്‍ച്ച നടത്തിയ സാഹചര്യം വരെയുണ്ടായി. 2019 ല്‍ തലസ്ഥാനത്ത് നടന്ന ഒരു ചര്‍ച്ചയില്‍ രാത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പോലീസ് വാഹനത്തിലായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയത്. ന്യൂനപക്ഷ വകുപ്പ് കൈയിലുണ്ടെങ്കില്‍ ഇനി രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കും മറ്റ് സുപ്രധാന ചര്‍ച്ചകള്‍ക്കും ഇത്തരം മറയുടെ ആവശ്യമില്ല. മുസ്ലിം, ക്രിസ്ത്യന്‍ നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നതയില്‍  താന്‍ ഇടപെട്ട് പരിഹാരം കണ്ടാല്‍ ഇരുവിഭാഗങ്ങളിലുംപെട്ട ഭൂരിപക്ഷം പേരെയും തനിക്കും പാര്‍ട്ടിക്കുമൊപ്പം അണിചേര്‍ക്കാമെന്ന ലക്ഷ്യം കൂടി പിണറായിക്കുണ്ട്.

Tags: Pinarayi Vijayanന്യൂനപക്ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.