Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അസ്ഥിര ഭരണ നീക്കത്തിനു തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 03:14 am IST
inEditorial

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശ്രമത്തിന്റെ മൂര്‍ധന്യത്തില്‍ നിയമസഭ പിരിച്ചുവിട്ടത് സ്വാഭാവികമായും കടുത്ത വിമര്‍ശനത്തിന് ഇടയാക്കും. പ്രതിപക്ഷത്തെ എല്ലാ കക്ഷികളും അതിനോടു ചേരും എന്നതും തീര്‍ച്ച. സ്വന്തം ഭരണം നഷ്ടമായതിനു ബിജെപി പകവീട്ടുകയാണെന്ന് ആരോപണമുണ്ടായേക്കാം.

പക്ഷേ, ആസന്നമായ അപകടം മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടിയായി വേണം ഗവര്‍ണറുടെ ഈ നടപടിയെ കാണാന്‍. വെറും തട്ടിക്കൂട്ടു മാത്രമായ സഖ്യത്തിനു സ്ഥിരതയുള്ള ഭരണം കാഴ്ചവയ്‌ക്കാനാവില്ലെന്നു തീര്‍ച്ച. മാത്രമല്ല, കള്ളനെ കാവലേല്‍പിക്കുന്ന പരീക്ഷണം വേണ്ട എന്ന കേന്ദ്രതീരുമാനത്തിന്റെ ഭാഗവുമായിരിക്കണം ഇത്. കശ്മീരില്‍ കര്‍ശന നിലപാടെടുക്കാന്‍ ഒരുങ്ങുന്ന കേന്ദ്രത്തിന് പുതിയ മന്ത്രിസഭ വിലങ്ങുതടിയായേക്കും എന്ന യാഥാര്‍ഥ്യം കേന്ദ്രം തിരിച്ചറിഞ്ഞു എന്നു കരുതാം. 

പിഡിപിയുമായി സഹകരിച്ച് കശ്മീരില്‍ സമാധാനത്തിനു രംഗമൊരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജൂണ്‍ 19ന് ബിജെപി ആ സഖ്യസര്‍ക്കാരില്‍ നിന്നു പിന്‍മാറിയത്. മന്ത്രിസഭ വീണെങ്കിലും നിയമസഭ നിലനിന്നു. അതാണിപ്പോള്‍ പിരിച്ചുവിട്ടത്. വിഘടനവാദികളുമായി തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കി തന്ത്രപരമായ സമവായത്തിലൂടെ താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നത്തെ പിഡിപി – ബിജെപി സര്‍ക്കാര്‍. ആ നീക്കത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാ വഴികളും പരീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.

തുടക്കത്തില്‍ ഒരു പരിധിവരെ വിജയിച്ച ആ തന്ത്രം പിന്നീട് പിഡിപിയുടെ ദേശീയ വിരുദ്ധ നിലപാടുകളില്‍ത്തട്ടി തകര്‍ന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വാക്കും ചെയ്തിയും ഭീകരവാദികളെ സഹായിക്കുന്ന തരത്തിലായി. മെഹബൂബയുടെ തണലില്‍ ഭീകരപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്തു. താഴ്വരയില്‍ ശക്തമായ നടപടിയെടുക്കാന്‍ കൂട്ടുകക്ഷി ഭരണം അസൗകര്യം സൃഷ്ടിക്കുന്ന സ്ഥിതിയായപ്പോള്‍ ഭരണത്തേക്കാള്‍ പ്രാധാന്യം ദേശീയ താല്‍പര്യത്തിനു നല്‍കിയാണു ബിജെപി പിന്‍മാറിയത്. 

കശ്മീരിലെ, പ്രത്യേകിച്ചു താഴ്വരയിലെ, ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കു കുടപിടിക്കുന്ന സമീപനമാണ് പിഡിപിക്കൊപ്പം കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും ഇതുവരെ തുടര്‍ന്നു പോന്നത്. സേനയ്‌ക്കെതിരായ ആക്രമണങ്ങളേക്കുറിച്ചു മൗനം പാലിക്കുകയും വിഘടനവാദികള്‍ക്കെതിരായ സേനയുടെ നീക്കങ്ങളെ വിമര്‍ശിക്കുകയുമാണ് ഇവരുടെ ശൈലി. സേനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ബിജെപിവിരുദ്ധ, കേന്ദ്രവിരുദ്ധ നയത്തിന്റെ ഭാഗമായാണ് അവര്‍ കണ്ടുപോന്നത്. മനുഷ്യാവകാശലംഘനത്തിന്റെ പേരുപറഞ്ഞ് സേനാ നീക്കങ്ങളെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്ത ഇവര്‍ സൈന്യത്തെ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇവയൊക്കെ പാക്കിസ്ഥാന്‍ രാജ്യാന്തര തലത്തില്‍ത്തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മോദിയെ തോല്‍പിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതും സിപിഎം നേതാവ് സീതാറാം യെച്ചൂരി കശ്മീരിലെ ഭീകരസംഘടനാ നേതാക്കളുടെ വീടു സന്ദര്‍ശിച്ചതും ഇതിനോടു ചേര്‍ത്തു വേണം വായിക്കാന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പു സമയത്ത്, അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നു പാക്കിസ്ഥാന്‍ നേതാവിനെക്കൊണ്ടു പറയിച്ചതും ധാരണയുടെ ഫലമായിക്കാണാം. അത്തരക്കാരുടെ ഭരണം കശ്മീര്‍ പോലെയുള്ള അസ്വസ്ഥ സംസ്ഥാനത്തു വരുന്നത് രാജ്യതാത്പര്യത്തിനു ദോഷമേ ചെയ്യൂ എന്ന നിഗമനമായിരിക്കണം ഗവര്‍ണറുടെ നടപടിക്കു പിന്നില്‍. ഇന്ത്യയെ സംബന്ധിച്ച് അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.