Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫീഷറീസ് കോളനിയിലെ ശൗചാലയങ്ങള്‍ തകര്‍ന്നു: പാഴായത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:15 am IST
inKasargod

കാസര്‍കോട്: കസബ കടപ്പുറത്ത് ഫിഷറീസ് കോളനി നിവാസികള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ തകര്‍ന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പെരുവഴിയിലായിരിക്കുകയാണ് കോളനി നിവാസികള്‍. മാലിന്യങ്ങള്‍ ശൗചാലയത്തിന് പുറത്ത് തളം കെട്ടിക്കിടക്കുകയും മഴവെള്ളത്തിലൊലിച്ച് പരിസരത്ത് ദുര്‍ഗ്ഗന്ധം ഉണ്ടാക്കുകയുമാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇത് തകരാന്‍ കാരണമായത്.

അപാകതകള്‍ നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നുവെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ അരികുകള്‍ തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയാണ് ഫിഷറീസ് കോളനിയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ആറ് വീതം മൂന്ന് സ്ഥലങ്ങളിലായി 36 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 24 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. ഓരോ സ്ഥലങ്ങളിലും എട്ട് ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 12 ശൗചാലയങ്ങളടങ്ങുന്ന കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുറന്ന് കൊടുക്കാത്തത് കാരണം സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു കെട്ടിടങ്ങള്‍.

ബിജെപി കൗണ്‍സിലര്‍ എം.ഉമയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പ് ഫിഷറീസ് കോളനിയിലെ 12 ശൗചാലയങ്ങള്‍ തുറന്ന് കൊടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റിയുണ്ടാക്കി പരിപാലിച്ച് വരുന്നതിനിടെയാണ് നിര്‍മ്മാണത്തിലെ അപാകത കാരണം ടാങ്ക് തക ര്‍ന്ന് ഇന്നലെ മാലിന്യങ്ങ ള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ടാങ്കിനകത്തെ വായു പുറത്ത് പോകാനാവശ്യമായ എയര്‍ ഹോളുകള്‍ ഇല്ലാതെയാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാക്കി 24 എണ്ണം പൈപ്പുകളും വാതിലുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. വാതിലുകള്‍ ഉള്ള സ്ത്രീകളുടെ ശൗചാലയങ്ങളില്‍ പലതിലും ഉപയോഗ ശേഷം വെള്ളമൊഴിച്ചാല്‍ കെട്ടിക്കിടക്കുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു.

ശൗചാലയങ്ങള്‍ തകര്‍ന്നതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും കുട്ടികളും. മഴകനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് മത്സ്യ തൊഴിലാളികള്‍. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടുമോയെന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.