Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി; കേന്ദ്രം ഉടമ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 10:08 pm IST
in Kollam

പുനലൂര്‍: കൊല്ലം ജില്ലയിലെ കടയ്‌ക്കലില്‍ ഇന്നലെ ഉച്ചയോടെ പോലീസ്‌ നടത്തിയ റെയ്ഡില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള അഞ്ഞൂറുകിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി.

ജില്ലയിലെ തന്നെ പത്തനാപുരം മാലൂരില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തിന്‌ തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ പടക്കനിര്‍മാതാക്കളെല്ലാം താല്‍ക്കാലികമായി എങ്കിലും നിര്‍മ്മാണം കുറച്ചുവച്ചപ്പോഴും ഓടിനടന്ന്‌ വെടിക്കെട്ട്‌ നടത്തിവന്ന കോട്ടുക്കല്‍ ദേവദാസിന്റെ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമാണ്‌ ഉഗ്രശേഷിയുള്ള പടക്കനിര്‍മ്മാണ സാമഗ്രികളും മരുന്നും കണ്ടെത്തിയത്‌. മലനട വെടിക്കെട്ട്‌ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആളാണ്‌ കോട്ടുക്കല്‍ ദേവദാസ്‌. ഇതിനെത്തുടര്‍ന്ന്‌ ദേവദാസിന്റെ നിര്‍മ്മാണ ലൈസന്‍സ്‌ നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചെറിയ രീതിയില്‍ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സ്‌ സമ്പാദിച്ചിരുന്നു. എന്നാല്‍ ദേവദാസിന്റെ മകന്‍ മണികണ്ഠന്‍ കടയ്‌ക്കലില്‍ ആറ്റിറമ്പത്ത്‌ നടത്തിവന്ന അനധികൃത നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ്‌ വന്‍ സ്ഫോടകശേഖരം പിടികൂടിയത്‌.

അടുത്ത ദിവസങ്ങളിലായി നടത്തേണ്ടിയിരുന്ന വെടിക്കെട്ടുകളുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നെയ്യാറ്റിന്‍കര കോട്ടുക്കല്‍ നിവാസികളായ മൂന്നു തൊഴിലാളികളേയും പോലീസ്‌ അറസ്റ്റു ചെയ്തിട്ടുണ്ട്‌. ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥരുമായി ഉള്ള അസ്വാരസ്യങ്ങളാണ്‌ ഇപ്പോള്‍ സ്ഫോടകശേഖരം പിടികൂടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്‌. പടക്കനിര്‍മ്മാതാക്കളില്‍ നിന്നും മാസപ്പടി പറ്റുന്ന പോലീസ്‌ പലപ്പോഴും കണ്ണടയ്‌ക്കുമ്പോള്‍ അനുമതിയുള്ളതിലും ഏറെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതാണ്‌ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്‌. ജില്ലയില്‍ അംഗീകൃത ലൈസന്‍സികള്‍ അഞ്ചെണ്ണം മാത്രമാണുള്ളതെങ്കിലും അനധികൃതമായി പടക്കനിര്‍മ്മാണം നടത്തുകയും വെടിക്കെട്ട്‌ നടത്തുകയും ചെയ്യുന്നവര്‍ ഏറെയാണ്‌. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ കാശിനു മുന്നില്‍ മുട്ടുമടക്കുമ്പോള്‍ ജില്ലയില്‍ ഇനിയും വെടിക്കെട്ട്‌ അപകടങ്ങളേറും.
ലൈസന്‍സികള്‍ നിബന്ധന പാലിക്കാത്തതും അപകടത്തിന്റെ തോത്‌ വര്‍ധിപ്പിക്കുകയാണ്‌. ഇത്തരം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തണമെന്നിരിക്കെ മാസപ്പടി വാങ്ങി അപകടം നടക്കുമ്പോള്‍ മാത്രം പേരിന്‌ പ്രഹസന റെയ്ഡ്‌ നടത്തി പോകുന്ന രീതിയാണ്‌ അധികൃതര്‍ പുലര്‍ത്തുന്നത്‌.

ഒരുലൈസന്‍സിയുടെ കീഴില്‍ 500 കിലോ വെടിമരുന്ന്‌ സൂക്ഷിക്കാനാണ്‌ അനുമതി. എന്നാല്‍ അടുത്ത മൂന്നുമാസങ്ങള്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഉത്സവകാലമാണ്‌ എന്നതിനാല്‍ ഇത്തരക്കാര്‍ക്ക്‌ ചാകരയാണ്‌. അനുവദിച്ചതിലും എത്രയോഅധികം വെടിക്കോപ്പുകളാണ്‌ ഇവര്‍ കൈവശം വച്ചിരിക്കുന്നത്‌ എന്നത്‌ സ്ഫോടനം നടന്നുകഴിഞ്ഞു മാത്രമെ പുറംലോകം അറിയുകയുള്ളു എന്നതാണ്‌ സത്യമെന്നിരിക്കെ കര്‍ശന നിയന്ത്രണങ്ങളും അന്വേഷണങ്ങളും മാത്രമാണ്‌ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.