Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ പ്രതിരോധ വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 09:25 pm IST
inIndia, Defence
റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ തന്നെ പ്രതിരോധ വിദഗ്ധര്‍ പറയുന്നു. എന്താണ് റഫാല്‍ എം? റഫാല്‍ മറൈന്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. യുദ്ധക്കപ്പലില്‍ വിന്യസിക്കുന്ന റഫാല്‍ എന്നാണര്‍ത്ഥം.

26 റഫാല്‍ മറൈന്‍ ആണ് ഇന്ത്യയിലേക്കെത്താന്‍ പോകുന്നത്. ഏകദേശം 63000 കോടി രൂപയാണ് ഇന്ത്യ ചെലവഴിക്കുന്നത്. പാകിസ്ഥാന്റെ കയ്യിലാകട്ടെ ആകെയുളളത് 36 ജെ10സിഇ യുദ്ധവിമാനങ്ങളാണ്. ഇവയ്‌ക്ക് ഈ റഫാല്‍ എമ്മിനോട് പൊരുതിനില്‍ക്കാനാവില്ല.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇതിലാണ് ഈ റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക. ഐഎന്‍എസ് വിക്രാന്തില്‍ നിന്നും കുതിച്ചുയരുന്ന റഫാല്‍ എമ്മിനോട് മുട്ടാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും പാക് പ്രതിരോധ വിദഗ്ധര്‍ അസിം മുനീറിനെ ഉപദേശിക്കുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ കയ്യിലുള്ള ഏറ്റവും ശക്തമായ യുദ്ധവിമാനം ചൈനയില്‍ നിന്നും കിട്ടിയ ജെ-10സിഇ ആണ്. ഇതിനൊന്നും റഫാല്‍ എമ്മിനോട് പൊരുതി നില‍്ക്കാനാവില്ല. ഇന്ത്യയുടെ യുദ്ധത്തിനൊരുങ്ങി വരുന്ന റഫാല്‍ എം നിരയും ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകളും ഒന്നിച്ചെത്തിയാല്‍ പാകിസ്ഥാന്റെ ജെ10സിഇയ്‌ക്ക് അവയ്‌ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പാക് പ്രതിരോധ വിദഗ്ധര്‍ പാകിസ്ഥാനെ ഉപദേശിക്കുന്നു.

റഫാല്‍ എം സാങ്കേതിക വിദ്യ, ആയുധശേഷി, യുദ്ധപരിചയം എന്നിവയുടെ കാര്യത്തില്‍ ജെ10സിഇയേക്കാള്‍ ബഹുദൂരം മുന്നിലാണ്. റഫാലിനെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി അധികമാണ്. സാങ്കേതികമായി പറഞ്ഞാല്‍ റഫാല്‍ റെഡ് ക്രോസ് സെക്ഷന്‍ കുറവാണ്. ജെ10സിഇയേക്കാള്‍ കൂടുതല്‍ മിസൈലുകള്‍ റഫാലില്‍ പിടിപ്പിക്കാന്‍ സാധിക്കും.

റഫാല്‍ മറൈന്‍ എന്ന നാവികകപ്പലിന് വേണ്ടി രൂപകല്‍പന ചെയ്ത വിമാനത്തിന് കടലിന് മുകളിലും കരയിലും യുദ്ധം ചെയ്യാന്‍ സാധിക്കും. ഒരു എഞ്ചിന്‍ ഓഫായാലും സുരക്ഷിതമായി മടങ്ങാന്‍ മറ്റൊരു എക്സ്ട്രാ എഞ്ചിന്‍ ഉണ്ട്.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ഒരു കോട്ടപോലെയാണ് സമുദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഇവയെ സംരക്ഷിക്കാന്‍ ഇരുവശത്തുമായി ഡിസ്ട്രോയറുകളും ഉണ്ടാകും. അതായത് റഫാല്‍ എമ്മിനെയും പേറി ഡിസ്ട്രോയര്‍ കപ്പലുകളുടെ അകമ്പടിയോടെ പാകിസ്ഥാനിലേക്ക് യുദ്ധത്തിനൊരുങ്ങിയെത്തുന്ന കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെ പാകിസ്ഥാന് നേരിടാനാകില്ലെന്നും പാകിസ്ഥാന്‍ ഭസ്മമാകുമെന്നും പാക് പ്രതിരോധവിദഗ്ധര്‍ പറയുന്നു. ഇനി പാകിസ്താന്‍ ഇവയെആക്രമിക്കാനൊരുമ്പെട്ടാലോ ഇവയ്‌ക്ക് സുരക്ഷയൊരുക്കുന്ന വ്യോമപ്രതിരോധസംവിധാനം ശക്തമാണ്.

Tags: Rafale MINS VikrantLatest newsAsim MunirOperation Sindoor 2India Pak warPak defence experts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.