Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

ഇന്നലെ വരെ രാഷ്‌ട്രീയമോ സാമുഹിക പ്രശ്നങ്ങളിലോ ഇടപെടാതിരുന്ന ഗായിക ജ്യോത്സന, നടി സിജ റോസ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരെല്ലാം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വരുതിയിലായതെങ്ങിനെ എന്നതില്‍ സംശയം ഉണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 07:30 pm IST
inKerala, India
സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

തിരുവനന്തപുരം: ഇന്നലെ വരെ രാഷ്‌ട്രീയമോ സാമുഹിക പ്രശ്നങ്ങളിലോ ഇടപെടാതിരുന്ന ഗായിക ജ്യോത്സന, നടി സിജ റോസ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരെല്ലാം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വരുതിയിലായതെങ്ങിനെ എന്നതില്‍ സംശയം ഉണരുന്നു. പെയ്ഡ് ആര്‍ടിസ്റ്റുകള്‍ എന്ന നിലയിലാണോ ഇവര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിന്തുണക്കാരായത് എന്നാണ് സംശയം. ഈ സമരം മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നേപ്പാള്‍ മോഡലില്‍ നടത്താന്‍ ശ്രമിക്കുന്ന ഒരു ജെന്‍സീ കലാപമാണ്. അങ്ങിനെയുള്ള ഒരു ആസൂത്രിത സാമൂഹ്യ അട്ടിമറിക്ക് ഇവര്‍ അറിയാതെ ഇരയായതാണോ അതോ ഇവര്‍ക്ക് എന്തെങ്കിലും പേയ്‌മെന്‍റ് നല്‍കി വശീകരിച്ചതാണോ എന്നതാണ് ഇനിയും വെളിപ്പെടേണ്ടത്.

സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്ന സ്വഭാവക്കാരായ പാര്‍വ്വതി തിരുവോത്തിനെപ്പോലുള്ളവര്‍ ഇടപെടുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട ചരിത്രമില്ലാത്ത ജ്യോത്സയനും രഞ്ജിനി ഹരിദാസും എങ്ങിനെയാണ് സിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നത് ദുരൂഹമായി തോന്നുന്നു.

കേരളത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത സോനംവാങ്ചുകിനോടുള്ള ആരാധനയും സഹതാപവും മൂത്ത് കയ്യില്‍ നിന്ന് ഫ്ലൈറ്റിന് പണവും കൊടുത്ത് സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ രഞ്ജിനി ഹരിദാസ് ദല്‍ഹിയില്‍ പോയി എന്നതില്‍ ദുുരഹതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. നീറ്റ് പരീക്ഷയിലെ എല്ലാ വീഴ്ചകളും തിരുത്തി, കുറ്റമറ്റ നീറ്റ് പുനപരീക്ഷ നടത്തിക്കഴിഞ്ഞ ശേഷം ഇത്തരമൊരു സമരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മാത്രമല്ല, ഈ സമരത്തിന് തെരഞ്ഞെടുത്ത സമയം തന്നെ പാര്‍ലമെന്‍റ് മണ്‍സൂണ്‍ കാലസമ്മേളനവുമായി ബന്ധപ്പെടുത്തിയാണ് എന്നതും സമരത്തിന് പിന്നിലെ ദുഷ്ടലാക്ക് വെളിവാക്കുന്നു.

ഇവരെക്കൂടാതെ ജാന്‍മണിയും പിന്തുണച്ചിട്ടുണ്ട്. വിദേശഫണ്ട് വാങ്ങി ഇന്ത്യയില്‍ പരിസ്ഥിതി, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സോനം വാങ്ചുകിനോടുള്ള ആരാധനയാണ് ഇവരെ സിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് ഇവരുടെ വാദം. വാസ്തവത്തില്‍ ആരാധന തോന്നാന്‍ മാത്രം അന്ന ഹസാഹെ പോലെ ഒരു ബിംബമൊന്നുമല്ല സോനം വാങ് ചുക്. ആദ്യ ഭാര്യയായ അമേരിക്കക്കാരിയായ റെബേക്ക നോര്‍മന്‍ വഴിയാണ് വിദേശഫണ്ട് സോനം വാങ്ചുകിന്റെ സംഘടനകള്‍ക്ക് കിട്ടാന്‍ തുടങ്ങിയത്. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് രണ്ടാമത്ത ഭാര്യയായ ഗീതാഞ്ജലി ആംഗ്മോ 2025ല്‍ ഭാര്യയായി എത്തിയത്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍, ഡാനിഷ് ചര്‍ച്ച് തുടങ്ങിയ വിദേശസംഘടനകളുടെ പണം സോനം വാങ്ചുകിന് എത്തിയിരുന്നു. വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ എഫ് സിആര്‍എ ഭേദഗതി വരുത്തുന്നതാണ് സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.

നേപ്പാളിലേതുപോലെ സമൂഹമാധ്യമത്തിലൂടെയാണ് സിജെപിയും കൂടുതല്‍ ആരാധകരേയും പ്രവര്‍ത്തകരേയും സംഘടിപ്പിക്കുന്നത്. ഇതില്‍ സെലിബ്രിറ്റികളായവരെ പേമെന്‍റ് നല്‍കി ആകര്‍ഷിക്കുന്നതായും പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സാണ് സെലിബ്രിറ്റികള്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ വസ്തുതകള്‍ പുറത്തുവരൂ. വെള്ളത്തുണിയില്‍ ഒരു ശവം പോലെ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കണ്ട് മനസ്സലിഞ്ഞെന്നും പിറ്റേന്ന് രാവിലെ ഫ്ലൈറ്റ് പിടിച്ച് ദല്‍ഹിക്ക് എത്തിയെന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഇന്നുവരെ സാമൂഹ്യസമരങ്ങളില്‍ ഏര്‍പ്പെടാത്ത രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ പൊടുന്നനെ സിജെപി എന്ന പാര്‍ട്ടിയോടും സോനം വാങ്ചുക് എന്ന നേതാവിനോടും കാണിക്കുന്ന ആരാധനയുടെ അടിത്തറ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ.

Tags: Singer JyotsnaCJP supportRanjini HaridasJanmaniLatest newsSonam wangchukCJP agitationSijo Rose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.