Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

മധുരയിലെ തിരുപ്പറകുണ്ഡ്രം മലയുടെ മുകളിലുള്ള ദീപത്തൂണില്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് ദീപം കത്തിക്കാമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജോസഫ് വിജയിന്റെ ടിവികെ സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 07:09 pm IST
inIndia

ചെന്നൈ: മധുരയിലെ തിരുപ്പറകുണ്ഡ്രം മലയുടെ മുകളിലുള്ള ദീപത്തൂണില്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് ദീപം കത്തിക്കാമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജോസഫ് വിജയിന്റെ ടിവികെ സര്‍ക്കാര്‍. ജോസഫ് വിജയിന്റെ തനിനിറം പുറത്തായെന്നും സ്റ്റാലിനെപ്പോലെ ഹിന്ദുവിരുദ്ധനാണ് ജോസഫ് വിജയെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ജോസഫ് വിജയിന്റെ ആദ്യ വെല്ലുവിളിയായി മുരുകമലയിലെ ദീപത്തൂണ്‍ വിവാദം മാറുകയാണ്.

മലയുടെ മുകളിലുള്ള കല്‍ത്തൂണുകളായ ദീപത്തൂണില്‍ ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം ഡിഎംകെ ഭരിയ്‌ക്കുമ്പോള്‍ ആരംഭിച്ചതാണ്. അന്നാണ് ദീപത്തൂണില്‍ ദീപം കത്തിക്കാന്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. 2025 ഡിസംബറിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി പുറത്തുവന്നത്.

മുരുകമലയുടെ ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഭരിച്ചിരുന്ന സ്റ്റാലിന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. അതിന് ശേഷം തമിഴ്നാട്ടിലെ ഭരണം മാറി. സ്റ്റാലിന് പകരം ജോസഫ് വിജയ് മുഖ്യമന്ത്രിയായി. പക്ഷെ അത്ഭുതകരമെന്ന് പറയട്ടെ, ജോസഫ് വിജയും സ്റ്റാലിന്റെ ഹിന്ദുവിരുദ്ധ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ മലമുകളിലെ കല്‍ത്തൂണില്‍ ദീപം കൊളുത്തുന്ന ചടങ്ങൊന്നും പുതുതായി ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള നില തുടര്‍ന്നാല്‍ മതിയെന്നും ആയിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജോസഫ് വിജയ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ മദ്രാസ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ടിവികെ സര്‍ക്കാര്‍. ഇതോടെ ജോസഫ് വിജയിന്റെ ഹിന്ദുവിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഇതുവരെ ഇങ്ങിനെ ഒരു ചടങ്ങ് തിരുപ്പറകുണ്ഡ്രം മലയില്‍ നടക്കാത്തതിനാല്‍ അങ്ങിനെ തുടര്‍ന്നാല്‍ മതിയെന്നും പുതുതായി ദീപത്തൂണില്‍ ദീപം തെളിയിക്കേണ്ട എന്നുമാണ് ജോസഫ് വിജയിന്റെ അഭിഭാഷകന്‍ വാദിക്കുക.

മധുരയിലെ മുരുകമല മുസ്ലിങ്ങളുടെ സിക്കന്ദന്‍ മലയാക്കാനും ശ്രമം

മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മല മുസ്ലിങ്ങളുടെ മലയാക്കാന്‍ സ്റ്റാലിന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മലയുടെ അടിവാരത്തില്‍ മുസ്ലിങ്ങള്‍ തന്ത്രപരമായി സ്ഥാപിച്ച ഒരു ദര്‍ഗയില്‍ ദിവസേന ആരാധന നടത്താന്‍ ഉള്ള ഒരു ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുരുകഭക്തര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് മുരുകമലയുടെ താഴ്വാരത്തില്‍ ദിവസേന ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. പകരം റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അന്ന് വിധി പുറപ്പെടുവിച്ചത്.നേരത്തെ മദ്രാസ് ഹൈക്കോടതിയും മുസ്ലിങ്ങള്‍ ദിവസേന ദര്‍ഗ്ഗയില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. ദര്‍ഗ്ഗയിലെ മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്..

മുരുകന്റെ പടൈവീടാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രം മല. അതിന്റെ താഴ്വാരത്തില്‍ സിക്കന്ദര്‍ എന്ന ഒരു ഫക്കീറിന്റെ പേര് പറഞ്ഞാണ് മുസ്ലിങ്ങള്‍ ദര്‍ഗ്ഗ ഉയര്‍ത്തിയത്. ഇതിന് പിന്നില്‍ സ്റ്റാലിന്റെ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു. തിരുപ്പറംകുണ്ഡ്രം മലയെ മൊത്തമായി സിക്കന്തര്‍ മലയാക്കി മാറ്റാനായിരുന്നു ഈ ഗൂഢാലോചന. എന്നാല്‍ മുരുകഭക്തര്‍ ഈ ഗൂഢാലോചന പൊളിച്ചു.

മുസ്ലിംലീഗും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും

1962 മുതല്‍ ഡിഎംകെ പാര്‍ട്ടിയുമായി സഖ്യത്തിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഈയിടെ ജോസഫ് വിജയിന്റെ ടിവികെ മുന്നണിയുടെ ഭാഗമായെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജോസഫ് വിജയിന് മന്ത്രിസഭ രൂപീകരിക്കാന്‍ മാത്രം പിന്തുണ നല്‍കിയിരുന്ന മുസ്ലിം ലീഗ് കഴിഞ്ഞ ദിവസമാണ് 64 വര്‍ഷം പഴക്കമുള്ള ഡിഎംകെ മുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. മുരുകമലയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ജോസഫ് വിജയിന്റെ തീരുമാനത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെയും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെയും സമ്മര്‍ദ്ദമുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Tags: Madras High CourtLord MurugaLatest newsDeepathoonMurugamalaiJoseph VijayTVK GovernmentSupreme Court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.