Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ദീര്‍ഘദൂരമിസൈലുകള്‍ക്ക് കുതിപ്പ് ശേഷി നല്‍കുന്ന റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അസ്ത്ര മൂന്ന് മിസൈലുകളില്‍ ഉപയോഗിക്കും

ആകാശത്തുവെച്ച് ആകാശത്തെ തന്നെ മറ്റൊരു ലക്ഷ്യത്തെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള ശേഷി നല്‍കുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായ റാംജെറ്റ് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 11:27 pm IST
inDefence
സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു

സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു

ന്യൂദല്‍ഹി: ആകാശത്തുവെച്ച് ആകാശത്തെ തന്നെ മറ്റൊരു ലക്ഷ്യത്തെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള ശേഷി നല്‍കുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായ റാംജെറ്റ് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മ്മിച്ച സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയാണ് ഇന്ത്യ ഉപയോഗിച്ചതെന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വിജയമായും കണക്കാക്കുന്നു.

Solid Fuel Ducted Ramjet (SFDR) technology was successfully flight tested from the Integrated Test Range (ITR), Chandipur off the coast of Odisha today. SFDR is very crucial for development of long range Air to Air Missiles pic.twitter.com/QWicPvDzpQ

— Alpha Defense™🇮🇳 (@alpha_defense) February 3, 2026

ഫെബ്രുവരി മൂന്നിന് ഇന്ത്യയുടെ പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ റാംജെറ്റ് എഞ്ചിന്‍ ഘടിപ്പിച്ചുള്ള ഒരു ദീര്‍ഘദൂര മിസൈല്‍ പരീക്ഷണാര്‍ത്ഥം തൊടുത്തത് വന്‍വിജയമായി. ഇത് 350 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനുള്ള അസ്ത്ര മാര്‍ക്ക് 3 മിസൈലുകളില്‍ ഉപയോഗിക്കാനുള്ളതാണ് ഈ ഖര ഇന്ധന, ഡക്റ്റടങ്ങിയ റാം ജെറ്റ് എഞ്ചിന്‍. ഖര ഇന്ധന റോക്കറ്റ് മോട്ടോര്‍ ആണ് ഇതിലെ ഒരു പ്രധാന ഘടകം. ഇത് കത്താന്‍ സഹായിക്കുന്ന ഗ്യാസ് ഉല്‍പാദിപ്പിക്കുന്നതോടൊപ്പം എഞ്ചിനിലെ ഡക്ടിലൂടെ ഉള്ളിലേക്ക് അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്സിജന്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്സിജന്റെ സഹായത്തോടെയാണ് ഉള്ളില്‍ കത്തുന്നത്. ഇതാണ് കുതിപ്പിനുള്ള ശേഷി പകര്‍ന്നുകൊടുക്കുന്നത്. ഒഡിഷയിലെ ചന്ദിപൂരിലാണ് പരീക്ഷണാര്‍ത്ഥം റാം ജെെറ്റ് സാങ്കേതികവിദ്യയില്‍ റോക്കറ്റിനെ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഇതോടെ ഇന്ത്യ പ്രതിരോധ സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. റഷ്യ, ചൈന, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ആധുനികമായ റാംജെറ്റ് എഞ്ചിന്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖര ഇന്ധന സഹായത്തോടെ അന്തരീക്ഷത്തിലെ ഓക്സിജന്‍ വലിച്ചെടുത്ത് കത്തുകയും അതിന്റെ സഹായത്തോടെ റോക്കറ്റിനെ കുതിപ്പിക്കുന്ന റാംജെറ്റ് സാങ്കേതിക വിദ്യയാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള സാങ്കേതിക വിദ്യയായതില്‍ ഒരു നിര്‍ണ്ണായക നാഴികക്കല്ലാണ് ഇന്ത്യ താണ്ടിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം മിസൈലുകളെ കുതിപ്പിക്കാന്‍ പ്രത്യേക ഓക്സിഡൈസര്‍ ഇതില്‍ ഘടിപ്പിക്കേണ്ട എന്നതാണ്. പകരം അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന ഓക്സിജനാണ് കുതിപ്പ് ശേഷിക്ക് വേണ്ടി എഞ്ചിനുള്ളില്‍ തീ ഉണ്ടാക്കുന്നത്. അതായത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ മിസൈലിന്റെ ഭാരം കുറയ്‌ക്കാന്‍ സാധിക്കും.

ശത്രുവിന്റെ വിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കാന്‍ പോര്‍വിമാനങ്ങളില്‍ നിന്നും തൊടുക്കുന്ന മിസൈലുകള്‍ക്ക് വേണ്ടി മാത്രമല്ല, കരയില്‍ നിന്നും ആകാശത്തെ വിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മിസൈലുകളിലും റാംജെറ്റ് സാങ്കേതകി വിദ്യ ഉപയോഗിക്കും. മിസൈലുകളുടെ കുതിപ്പ് ശേഷിയ്‌ക്ക് ഏറ്റവും ആധുനികമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് റാംജെറ്റ് സാങ്കേതിക വിദ്യ. അതാണ് ഇന്ന് ഇന്ത്യ പരീക്ഷിച്ച് വിജയം നേടിയിരിക്കുന്നത്.

2013ല്‍ ആണ് ഡിആര്‍ഡിഒ റാം ജെറ്റ് എഞ്ചിന്‍ വികസിപ്പിക്കാന്‍ ആരംഭിച്ചത്. റഷ്യയായിരുന്നു ഇതിന് ഡിആര്‍ഡിഒയെ സഹായിച്ചത്. ഡിആര്‍ഡിഒയുടെ മുന്‍ഗണനയില്‍ ഇരുന്ന 55 പദ്ധതികളില്‍ ഒന്നായിരുന്നു റാം ജെറ്റ് എഞ്ചിന്‍ വികസനം. ‍ഡിആര്‍ഡിഒയ്‌ക്കൊപ്പം ഹൈദരാബാദിലെ റിസര്‍ച്ച് സെന്‍റര്‍ ഇമാറത്തും ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച്ച് ലാബും ഈ പദ്ധതിയില്‍ സഹകരിച്ചിരുന്നു. 2024 ഡിസംബര്‍ 18ന് ഖര ഇന്ധന റാം ജെറ്റ് എഞ്ചിന്‍ പരീക്ഷിച്ചിരുന്നു. അന്ന് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയിലാണ് റാം ജെറ്റ് എഞ്ചിന്‍ കുതിച്ചത്. 2026 ഫെബ്രുവരി മൂന്നിന് 350 കിലോറ്റീര്‍ വരെ അകലേക്ക് കുതിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂരമിസൈലില്‍ റാം ജെറ്റ് എഞ്ചിന്‍ ഘടിപ്പിച്ച് പരീക്ഷിക്കുകയായിരുന്നു.

Tags: Astra Mark 3 missileOdishaDRDOLatest newsRamjet technologyChandipurSolid fuel ducted Ramjet technology SFDR technologyAstra MK3 missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.