Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല ; ചെങ്കോട്ടയിൽ നിന്ന് പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി 

നമ്മുടെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ നേരിടുകയാണെന്ന്. ഇനി ഭീകരതയെയും ഭീകരരെ വളർത്തുന്നവരെയും വ്യത്യസ്തരായി കണക്കാക്കില്ല. ഇനി ഇന്ത്യ ആണവ ഭീഷണികൾ സഹിക്കില്ലെന്ന് തീരുമാനിച്ചുവെന്നും മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 08:31 am IST
in India

ന്യൂദൽഹി: ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനും തീവ്രവാദികൾക്കും ശക്തമായ സന്ദേശം നൽകി. തീവ്രവാദികളെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഇന്ത്യ ഇനി വെവ്വേറെ കാണില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്ലാക്ക് മെയിൽ ചെയ്യുന്നത് സഹിക്കില്ല. പാകിസ്ഥാന്റെ ആണവ ഭീഷണി ഞങ്ങൾ സഹിക്കില്ല. ശത്രുവിന് ഇപ്പോൾ ശക്തമായ മറുപടി നൽകും. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. സിന്ധു കരാർ എത്രത്തോളം തെറ്റാണെന്ന് നാട്ടുകാർക്ക് നന്നായി മനസ്സിലായിയെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ നാശം വളരെ വലുതാണ്, എല്ലാ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നു, പുതിയ വിവരങ്ങൾ വരുന്നു. ഭാവിയിൽ ശത്രുക്കൾ ഈ ശ്രമം തുടരുകയാണെങ്കിൽ സൈന്യത്തിന്റെ നിബന്ധനകൾക്കനുസരിച്ച്, സൈന്യം നിശ്ചയിച്ച സമയത്ത്, സൈന്യം നിശ്ചയിച്ച ലക്ഷ്യം ഞങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ നമ്മുടെ സായുധ സേനയ്‌ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും, തന്ത്രങ്ങൾ മെനയാനും, ലക്ഷ്യം വയ്‌ക്കാനും, സമയം തീരുമാനിക്കാനും അവരെ അനുവദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സുരക്ഷാ സേന പതിറ്റാണ്ടുകളായി കാണാത്ത ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു. ശത്രുരാജ്യത്ത് നൂറുകണക്കിന് കിലോമീറ്റർ ആക്രമണം നടത്തി ഭീകരരുടെ ഒളിത്താവളങ്ങൾ അവർ തകർത്തുവെന്നും മോദി പറഞ്ഞു.

ഇതിനു പുറമെ നമ്മുടെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ നേരിടുകയാണെന്ന്. ഇനി ഭീകരതയെയും ഭീകരരെ വളർത്തുന്നവരെയും വ്യത്യസ്തരായി കണക്കാക്കില്ല. ഇനി ഇന്ത്യ ആണവ ഭീഷണികൾ സഹിക്കില്ലെന്ന് തീരുമാനിച്ചു. ആണവ ഭീഷണികൾ വളരെക്കാലമായി തുടരുകയാണ്. ഇപ്പോൾ ആ ബ്ലാക്ക്മെയിൽ സഹിക്കില്ല. ഭാവിയിൽ ശത്രുക്കൾ ശ്രമിച്ചാൽ, നമ്മുടെ സൈന്യം തീരുമാനിക്കും. സൈന്യത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി അവർ സമയം നിശ്ചയിക്കട്ടെ. അവർ ലക്ഷ്യം വെക്കട്ടെ. ഇനി നമ്മൾ അത് നടപ്പിലാക്കും. നമ്മൾ ഉചിതമായ മറുപടി നൽകും. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

കൂടാതെ പാകിസ്ഥാനുമായുള്ള സിന്ധു നദി കരാർ അന്യായമാണെന്നും ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വെള്ളം ശത്രുവിന്റെ വയലുകൾക്ക് ജലസേചനം നൽകുന്നുവെന്നും രാജ്യത്തെ കർഷകർ, രാജ്യത്തിന്റെ ഭൂമി വെള്ളമില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കർഷകർക്ക് സങ്കൽപ്പിക്കാനാവാത്ത നഷ്ടം വരുത്തിയ അത്തരമൊരു കരാറായിരുന്നു ഇത്. ഇന്ത്യയ്‌ക്ക് അവകാശമായ വെള്ളം. ഈ അവകാശം ഇന്ത്യയുടേതാണ്. ഇന്ത്യയിലെ കർഷകർക്കുള്ളതാണ്. കർഷകരുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഞങ്ങൾ ഈ കരാർ അംഗീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pakistanPrime Minister Narendra ModiMade In IndiaRed Fortindipendance dayOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.