Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജയിലിൽ കൊലപാതകികൾക്കും തീവ്രവാദികൾക്കും തന്നെക്കാൾ മികച്ച അവസ്ഥ ; ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അസിം മുനീറായിരിക്കും ഉത്തരവാദി’ : ഇമ്രാൻ ഖാൻ

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:50 am IST
in World

ലാഹോർ : ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ആയിരിക്കുമെന്ന്  ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുധനാഴ്ച തന്റെ പാർട്ടി അംഗങ്ങളോടാണ് അദ്ദേഹം നവമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

സമീപ ദിവസങ്ങളിൽ ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പെരുമാറ്റം കൂടുതൽ വർദ്ധിച്ചു. ഭാര്യ ബുഷ്‌റ ബീബിക്കെതിരെയും ഇതേ മനോഭാവം സ്വീകരിക്കുന്നു. അവരുടെ സെല്ലിലെ ടിവി പോലും ഓഫ് ചെയ്തിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമപരമായ ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ അടിസ്ഥാന അവകാശങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അസിം മുനീറിന്റെ ഉത്തരവനുസരിച്ച് ഒരു കേണലും ജയിൽ സൂപ്രണ്ടും ഇത്തരം കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് തനിക്ക് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.  ഇതിനു പുറമെ ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീർ ഉത്തരവാദിയാകണമെന്ന് ഞാൻ എന്റെ പാർട്ടിക്ക് വ്യക്തമായ നിർദ്ദേശം നൽകുന്നുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ ചർച്ചകൾക്കുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനുള്ള സമയമാണെന്നും ഖാൻ ആവർത്തിച്ചു പറഞ്ഞു.

കൊലപാതകികളും തീവ്രവാദികളും തന്നെക്കാൾ മികച്ച അവസ്ഥയിലാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത്.   കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും ഫെഡറൽ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയെയും വിമർശിച്ച ഖാൻ കഴിഞ്ഞ രണ്ട് വർഷമായി പഞ്ചാബിലെ ജനങ്ങൾക്കിടയിൽ അടിച്ചമർത്തലിന്റെയും ഫാസിസത്തിന്റെയും അന്തരീക്ഷം ഇരുവരും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ 72 കാരനായ ഖാൻ 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ പെട്ട് ജയിലിലാണ്. മുൻ പ്രധാനമന്ത്രിയുടെ മോചനത്തിനായി ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാരിലും സൈന്യത്തിലും സമ്മർദ്ദം ചെലുത്താൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പല പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഖാനെ മോചിപ്പിക്കുന്നതിനായി ഓഗസ്റ്റ് 5 മുതൽ രാജ്യമെമ്പാടും വലിയ പ്രചാരണം നടത്താൻ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ഒരുങ്ങുകയാണ്.

Tags: Maryam NawazpakistanBushra BibiPakistan Tehreek-e-InsafAleema KhanArmy chief Asim MunirFormer Pakistan PM Imran Khaninhumane treatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.