Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജയിലിൽ കൊലപാതകികൾക്കും തീവ്രവാദികൾക്കും തന്നെക്കാൾ മികച്ച അവസ്ഥ ; ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അസിം മുനീറായിരിക്കും ഉത്തരവാദി’ : ഇമ്രാൻ ഖാൻ

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 10:50 am IST
in World

ലാഹോർ : ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ആയിരിക്കുമെന്ന്  ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുധനാഴ്ച തന്റെ പാർട്ടി അംഗങ്ങളോടാണ് അദ്ദേഹം നവമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

സമീപ ദിവസങ്ങളിൽ ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പെരുമാറ്റം കൂടുതൽ വർദ്ധിച്ചു. ഭാര്യ ബുഷ്‌റ ബീബിക്കെതിരെയും ഇതേ മനോഭാവം സ്വീകരിക്കുന്നു. അവരുടെ സെല്ലിലെ ടിവി പോലും ഓഫ് ചെയ്തിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമപരമായ ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ അടിസ്ഥാന അവകാശങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അസിം മുനീറിന്റെ ഉത്തരവനുസരിച്ച് ഒരു കേണലും ജയിൽ സൂപ്രണ്ടും ഇത്തരം കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് തനിക്ക് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.  ഇതിനു പുറമെ ജയിലിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീർ ഉത്തരവാദിയാകണമെന്ന് ഞാൻ എന്റെ പാർട്ടിക്ക് വ്യക്തമായ നിർദ്ദേശം നൽകുന്നുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.

തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിയാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും മുന്നിൽ തലകുനിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പാകിസ്ഥാൻ ജനതയ്‌ക്കുള്ള എന്റെ സന്ദേശം ഒന്നുമാത്രമാണ്, അത് ഒരു സാഹചര്യത്തിലും ഈ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്ക് മുന്നിൽ മുട്ടുകുത്തരുതെന്നാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ ചർച്ചകൾക്കുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനുള്ള സമയമാണെന്നും ഖാൻ ആവർത്തിച്ചു പറഞ്ഞു.

കൊലപാതകികളും തീവ്രവാദികളും തന്നെക്കാൾ മികച്ച അവസ്ഥയിലാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത്.   കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും ഫെഡറൽ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയെയും വിമർശിച്ച ഖാൻ കഴിഞ്ഞ രണ്ട് വർഷമായി പഞ്ചാബിലെ ജനങ്ങൾക്കിടയിൽ അടിച്ചമർത്തലിന്റെയും ഫാസിസത്തിന്റെയും അന്തരീക്ഷം ഇരുവരും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ 72 കാരനായ ഖാൻ 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ പെട്ട് ജയിലിലാണ്. മുൻ പ്രധാനമന്ത്രിയുടെ മോചനത്തിനായി ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാരിലും സൈന്യത്തിലും സമ്മർദ്ദം ചെലുത്താൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പല പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഖാനെ മോചിപ്പിക്കുന്നതിനായി ഓഗസ്റ്റ് 5 മുതൽ രാജ്യമെമ്പാടും വലിയ പ്രചാരണം നടത്താൻ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ഒരുങ്ങുകയാണ്.

Tags: Maryam NawazpakistanBushra BibiPakistan Tehreek-e-InsafAleema KhanArmy chief Asim MunirFormer Pakistan PM Imran Khaninhumane treatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.