Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബീഫ് കഴിക്കേണ്ടത് ഇസ്ലാമിക ധർമ്മം , വിളമ്പാത്ത ഭക്ഷണശാലകൾ ബഹിഷ്കരിക്കണം: അവർ ഹിന്ദുത്വത്തിന്റെ ഏജൻ്റുമാർ : ബംഗ്ലാദേശിൽ ഭക്ഷണത്തിന്റെ പേരിലും വിദ്വേഷം 

എല്ലാ റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ ഒരു ബീഫ് വിഭവമെങ്കിലും ചേർത്തുകൊണ്ട് മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആരിഫ് അൽ ഖബീർ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ ഇന്ത്യയുടെയും ഹിന്ദുത്വത്തിന്റെയും ഏജൻ്റുമാരായിരിക്കണം. അവരെ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആരിഫ് കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 02:15 pm IST
inWorld

ധാക്ക : ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക പ്രവർത്തനങ്ങൾ അനുദിനം വർധിക്കുന്നതിൽ കടുത്ത ആശങ്ക. ധാക്കയിൽ മുസ്ലീം ഉപഭോക്തൃ അവകാശ കൗൺസിൽ എന്ന സംഘടന ബീഫ് വിളമ്പാത്ത ഭക്ഷണശാലകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ഷാൽ പ്രദേശത്ത് റാലി നടത്തി. എല്ലാ റസ്‌റ്റോറൻ്റുകളുടെയും മെനുവിൽ ബീഫ് വിഭവങ്ങൾ നിർബന്ധമാക്കണമെന്നും ഇത് പാലിക്കാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബീഫ് വിളമ്പാത്ത റെസ്റ്റോറൻ്റുകൾ ഇസ്ലാമിക ആശയങ്ങൾക്ക് എതിരാണെന്ന് അവർ പ്രഖ്യാപിച്ചു. ഗോമാംസം ഇസ്ലാമിക സ്വത്വത്തിന്റെ പ്രതീകമാണെന്നും ഭക്ഷണശാലകളിൽ ഹലാൽ ഭക്ഷണമില്ലാത്ത പാശ്ചാത്യ രാജ്യങ്ങൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കൗൺസിൽ കൺവീനർ മുഹമ്മദ് ആരിഫ് അൽ ഖബീറിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഓൾഡ് ധാക്കയിലെ ബംഗ്ഷാൽ ഏരിയയിലെ ഹോട്ടൽ അൽ റസാഖിന് മുന്നിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീഫ് നിരോധന റെസ്റ്റോറൻ്റുകൾ ഇന്ത്യയുടെയും ഹിന്ദുത്വയുടെയും ഏജൻ്റുമാരാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കണമെന്നും തീവ്ര ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടു.

ഇതിനു പുറമെ പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ റസ്റ്റോറൻ്റുകളിൽ ഹലാൽ ഭക്ഷണം ഇല്ല. കാരണം അവർ മുസ്ലീങ്ങളെ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല. മുസ്ലീങ്ങൾക്ക് അവരുടെ പ്രത്യേക ഹലാൽ ഭക്ഷണശാലകൾ തുറക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും പ്രതിഷേധക്കാരുടെ നേതാവ് ആരിഫ് അൽ ഖബീർ പറഞ്ഞു.

എല്ലാ റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ ഒരു ബീഫ് വിഭവമെങ്കിലും ചേർത്തുകൊണ്ട് മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആരിഫ് അൽ ഖബീർ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ ഇന്ത്യയുടെയും ഹിന്ദുത്വത്തിന്റെയും ഏജൻ്റുമാരായിരിക്കണം. അവരെ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആരിഫ് കൂട്ടിച്ചേർത്തു.

Tags: hinduHotelBengladeshbeefatrocities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.