Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സെമിനാര്‍ കൂടുതല്‍ വിവാദത്തിലേക്ക്; ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍

ഇടത് വേദികളില്‍ സ്ഥാനം പിടിച്ചിരുന്ന മുസ്ലിം വനിതാ നേതാക്കള്‍ക്ക് വേദിയില്‍ സ്ഥാനം നല്‍കാത്തത് വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 09:22 pm IST
in Kerala

കോഴിക്കോട്: പൊതു സിവില്‍ നിയമത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍. എന്നാല്‍ വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി മാറ്റംവരുത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സഭാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.  

പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും മതത്തില്‍ മാറ്റം വരുത്തേണ്ടത് തുറന്ന ചര്‍ച്ചയിലൂടെ വേണമെന്നുമായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞത്. ലിഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം. എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാകണം പരിഷ്‌കരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.  

എന്നാല്‍ ലിംഗസമത്വം, വ്യക്തിനിയമം  എന്നീ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ ഏക അഭിപ്രായം. വ്യക്തിനിയമം ദൈവികമാണെന്നും അതില്‍ കൈകടത്താന്‍ സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നുമായിരുന്നു സെമിനാറില്‍ സംസാരിച്ച ടി.കെ. അഷറഫിന്റെ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) വാദം.  

മുസ്ലിം സംഘടനകള്‍ക്ക് പോലും വ്യക്തിനിയമത്തില്‍ കൈവയ്‌ക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്ക് തുല്യത എന്നത് അവകാശം നിഷേധിക്കലല്ല. സ്ത്രീക്ക് തുല്യ അളവില്‍ സ്വത്ത് നല്‍കാത്തത് അവകാശ നിഷേധമല്ല. മറിച്ച് പുരുഷന്‍ സ്ത്രീയുടെ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് ബാധ്യത കുറയ്‌ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് അദ്ദേഹം അവകാശപ്പെട്ടു.  

സംവരണ കാര്യത്തില്‍ പരമാവധി 50 ശതമാനം എന്ന പരിധി മറികടന്ന് 69 ശതമാനമെന്നാക്കി മാറ്റി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി അണ്ണാദുരെയുടെ മാതൃകയില്‍ പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന 14 സംസ്ഥാനങ്ങള്‍ മാതൃക കാണിക്കണമെന്ന് എംഇഎസ് നേതാവ് ഡോ. ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.  

മുക്കം ഉമ്മര്‍ ഫൈസി (സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ), സി. മുഹമ്മദ് ഫൈസി (കേരള മുസ്ലിം ജമാഅത്ത്), ടി.പി. അബ്ദുല്ലക്കോയ മദനി (കെഎന്‍എം പ്രസിഡന്റ്), സി.പി. ഉമ്മര്‍ സുല്ലമി (മര്‍കസ് ദുവ ജന. സെക്രട്ടറി), ഫാ. ജന്‍സണ്‍ മോണ്‍സിലോര്‍ പുത്തന്‍വീട്ടില്‍ (ലത്തീന്‍ സഭ, കോഴിക്കോട് രൂപത),  റവ. ഡോ. ടി.എ. ജെയിംസ് (സിഎസ്‌ഐ), ഫാ. ജോസഫ് കളരിക്കല്‍ (താമരശ്ശേരി രൂപതി) എന്നിവരും പങ്കെടുത്തു. കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. എളമരം കരീം, എം.വി. ശ്രേയംസ് കുമാര്‍, ജോസ് കെ. മാണി, ഇ.കെ. വിജയന്‍, സന്തോഷ് അരയാക്കണ്ടി, പുന്നല ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ഇടത് വേദികളില്‍ സ്ഥാനം പിടിച്ചിരുന്ന മുസ്ലിം വനിതാ നേതാക്കള്‍ക്ക് വേദിയില്‍ സ്ഥാനം നല്‍കാത്തത് വിവാദമായിരുന്നു.

Tags: ലിംഗസമത്വംസ്ത്രീ സ്വാതന്ത്ര്യംcpmമുസ്ലീംUniform Civil Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

India

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.