Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്‍; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്

റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയിലെ 6000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ സപ്തംബര്‍ മാസത്തില്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കടുത്ത പ്രത്യാക്രമണത്തിലൂടെ സ്ഥലം പിടിച്ചെടുത്തുവെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ അവകാശവാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 07:45 pm IST
in World
ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നു (വലത്ത്)

ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നു (വലത്ത്)

കീവ്: റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയിലെ 6000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ സപ്തംബര്‍ മാസത്തില്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കടുത്ത പ്രത്യാക്രമണത്തിലൂടെ സ്ഥലം പിടിച്ചെടുത്തുവെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ അവകാശവാദം.  

അതുപോലെ ഉക്രൈന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം ഏകദേശം 3000 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചതായും ഉക്രൈന്‍ സേനാവക്താവ് നതാലിയ ഹ്യൂമെനിക് പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ സാധാരണ വേഷത്തില്‍ സൈക്കിളുകളില്‍ മടങ്ങിപ്പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഖേര്‍സന്‍ മേഖലയില്‍ റഷ്യന്‍ സേന പതറുകയാണെന്ന് ബ്രിട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു.  ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നതിന്റെ ചിത്രവും പറത്തുവിട്ടിരുന്ു. 

ഉക്രൈന്‍ സേനയുടെ തിരിച്ചടിക്ക് മുന്നില്‍ റഷ്യ പതറുകയാണോ എന്ന ചോദ്യത്തിന് റഷ്യ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പകരം തങ്ങള്‍ ചില പുനക്രമീകരണങ്ങള്‍ നടത്തുകയാണെന്നും ഉക്രൈന്റെ കിഴക്കന്‍ പ്രദേശമായ ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റഷ്യ വിശദീകരിക്കുന്നു. നേരത്തെ ഖാര്‍കീവ് മേഖലയിലെ ബലക്ലിയ, ഇസ്യൂം, കുപിയാന്‍സ്ക് എന്നീ നഗരങ്ങളില്‍ നിന്നും പിന്മാറുന്നതായി റഷ്യ അറിയിച്ചിരുന്നു.  

അതേ സമയം റഷ്യയുടെ ഈ അവകാശവാദത്തെ റഷ്യക്കാര്‍ തന്നെ പുച്ഛിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ കഴിഞ്ഞ ദിവസത്തെ പരാജയം റഷ്യന്‍ ഭരണകൂടത്തെ നടുക്കിയതായി പറയപ്പെടുന്നു. അതേ സമയം, യുഎസും യുകെയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഒന്നിച്ച് കൈകോര്‍ത്ത് റഷ്യയ്‌ക്കെതിരെ നീങ്ങുമ്പോള്‍ കരുതലോടെ അടുത്ത നീക്കങ്ങള്‍ നടത്താനാണ് റഷ്യ ആലോചിക്കുന്നത്. ഇപ്പോഴും ഉക്രൈന്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ കൈകളിലാണ്.  

ഇപ്പോഴും റഷ്യയുടെ ആയുധങ്ങളും ഉപകരണങ്ങളും യുദ്ധസാമഗ്രികളും ഉക്രൈനിലുണ്ടെന്നും റഷ്യ ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ മാത്രമല്ല, ഉക്രൈന്‍ പൗരന്മാര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ പറയുന്നു.  

Tags: സെലെന്‍സ്കിVladimir Putinഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഖെര്‍സോണ്‍ഖാര്‍കീവ്റഷ്യUkrainelandറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.