Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ

നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:48 pm IST
in India
നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നേപ്പാളിലെ നിശാക്ലബ്ബില്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്നുവെന്ന കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കൂടുതല്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

എന്തെങ്കിലും രാഷ്‌ട്രീയ ഗുഢാലോചനയായിരുന്നോ രാഹുല്‍ഗാന്ധിയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ഒരു സ്ത്രീയുമായി രാത്രി നൈറ്റ് ക്ലബ്ബില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ അവിവാഹിതനായ രാഹുല്‍ഗാന്ധിയുടെ സ്വകാര്യ ജീവിത്തിലെ സദാചാരമുഖവും ചര്‍ച്ചാവിഷയമാകുന്നു.Â

തികച്ചും വ്യക്തിപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നേപ്പാളിലേക്ക് പോയത് എന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ വിശദീകരണവും പാളുകയാണ്. കാരണം നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹു യാന്‍കിയുമായി ഒരു നിശാക്ലബ്ബില്‍ അതീവരഹസ്യമായി നടത്തുന്ന കൂടിക്കാഴ്ച എങ്ങിനെ സ്വകാര്യമായ ഒന്നാകും? – ഇതാണ് കോണ്‍ഗ്രസ് ഇനി ഉത്തരം പറയേണ്ട ഒരു ചോദ്യം. ഒട്ടേറെ രഹസ്യ ഇടപാടുകള്‍ നടക്കുന്ന, വി ഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടമാണ് കാഠ്മണ്ഡവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്നതും ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു.

ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ട പത്രപ്രവര്‍ത്തകയാണ് സുമ്നിമ ഉദാസ്. ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പോയത് എന്നും കോണ്‍ഗ്രസ് യുവനേതാവ് രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദര്‍ശനത്തില്‍ അഞ്ചോ ആറോ ആളുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബില്‍ രാഹുല്‍ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവര്‍ത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണെന്നും ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നു. “രാഹുല്‍ഗാന്ധി ഇവിടെ ഒന്നരമണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയില്‍ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു”- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു.

കാഠ്മണ്ഡുവിലെ പ്രമുഖ പത്രമായ കാഠ്മണ്ഡു പോസ്റ്റ് പറയുന്നത് സുമ്നിമ ഉദാസിന്റെ വിവാഹം മെയ് 3നാണെന്നും കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് മെയ് 5നാണെന്നുമാണ്. ഇതും വിവാഹത്തിന്റെ ഭാഗമായുള്ള നൈറ്റ് ക്ലബ്ബ് പരിപാടിയിലാണ് രാഹുല്‍ഗാന്ധി പങ്കെടുത്തതെന്ന കോണ്‍ഗ്രസിന്റെ വിശദീകരണം പൊളിക്കുന്ന വസ്തുതയാണ്.

Â

Â

Â

Â

Tags: Rahul Gandhiനേപ്പാള്‍രാഹുല്‍ ഗാന്ധിNight partyരാഹുല്‍ഗാന്ധി നേതൃത്വംസുമ്നിമ ഉദാസ്നൈറ്റ് ക്ലബ്ോഡ് ഓഫ് ദ ഡ്രിങ്ക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.