Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാടിപ്പകഴ്‌ത്തിയ പ്രിയങ്കയുടെ യുപി പരീക്ഷണം പൊളിഞ്ഞു; 148 വനിതകളില്‍ ജയിച്ചത് ഒരാള്‍ മാത്രം; എന്തിന് ഇങ്ങിനെയൊരു നേതാവെന്ന് അണികള്‍

സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായെന്ന് വിലയിരുത്തല്‍. "ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്കും പോരാടാന്‍ കഴിയും (മെം ലഡ്കി ഹൂം, ലഡ് ശക്തി ഹൂം)" എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 06:28 pm IST
in India

ലഖ്നോ: സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായെന്ന് വിലയിരുത്തല്‍. “ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്കും പോരാടാന്‍ കഴിയും (മെം ലഡ്കി ഹൂം, ലഡ് ശക്തി ഹൂം)” എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കിയത്.  എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്നും ഇങ്ങിനെയൊരു നേതാവെന്ന ചോദ്യം അണികള്‍ക്കിടയില്‍ ശക്തമാവുകയാണ്. 

വനിതകള്‍ക്ക് 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തെങ്കിലും ജനങ്ങള്‍ക്കിടയില്‍ വേരുകള്‍ ഇല്ലാത്തവര്‍ ആയിരുന്നു. 148 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്-ആരാധന മിശ്ര മോണ. ഇവര്‍ പ്രതാപ്ഗറിലെ രാംപൂര്‍ ഘാസില്‍ വിജയിച്ചു. അച്ഛന്‍ പ്രമോദ് തിവാരി മണ്ഡലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ് നേതാവായതിനാലാണ് ജയം സാധ്യമായത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണിത്. 148ല്‍ 147 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.

നേതാവ് പി. ചിദംബരം ഉള്‍പ്പെടെ ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ പ്രിയങ്കയുടെ പരീക്ഷണത്തെ വന്‍സംഭവമായാണ് ചിത്രീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ പഴയ വിജയ പാരമ്പര്യം പ്രിയങ്ക തിരിച്ചുപിടിക്കുമെന്ന് വരെ വാദമുഖങ്ങള്‍ ഉണ്ടായി. എന്നാല്‍ പ്രിയങ്ക മത്സരത്തിനിറക്കിയ പലര്‍ക്കും ലഭിച്ചത് 3000ല്‍ താഴെ വോട്ടുകള്‍ മാത്രം. യോഗി ആദിത്യനാഥ് 203 തെരഞ്ഞെടുപ്പ് പരിപാടികളില്‍ മാത്രം പങ്കെടുത്തപ്പോള്‍ പ്രിയങ്ക 209 റാലികളിലും റോഡ്‌ഷോകളിലും പങ്കെടുത്തുവെന്നാണ് കോണ്‍ഗ്രസ് വാഴ്‌ത്തിപ്പാടിയിരുന്നത്. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ സോണിയയെയും രാഹുലിനെയും മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രചാരണം. വിജയത്തിന്റെ നേട്ടം ഒറ്റയ്‌ക്ക് അവകാശപ്പെടാനായിരുന്നു ഇതെന്ന് പറയുന്നു.

പ്രിയങ്ക ഏറെ കോലാഹലമുണ്ടാക്കിയ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെയാണ് പ്രചാരണത്തിനിറക്കിയത്. ആശാദേവി മത്സരിക്കുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അവര്‍ക്ക് ആകെ ലഭിച്ചത് 1,555 വോട്ടുകള്‍ മാത്രം.  

പൗരത്വ നിയമഭേദഗതിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കടലാസ്പുലി നേതാവ് സദഫ് ജാഫര്‍ ലഖ്നൗ സെന്‍ട്രലില്‍ മത്സരിച്ചിരുന്നു. ഇവര്‍ 2927 വോട്ടുകള്‍ക്ക് തോറ്റു. പത്രപ്രവര്‍ത്തനരംഗം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്ന നിദ അഹമ്മദിന് സംഭാവില്‍ ലഭിച്ചത് 2,256 വോട്ടുകള്‍. അതുപൊലെ മോഡലും നടിയുമായ അര്‍ച്ചനാ ഗൗതമിന് കിട്ടിയത് 1,519 വോട്ടുകള്‍.  

ഗ്യാങ് ലീഡര്‍ വികാസ് ദുബെയുടെ സഹായിയായ അമര്‍ദുബെയുടെ വിധവ ഖുഷി ദുബൈയുടെ മൂത്ത സഹോദരി നേഹ തിവാരിക്കും പ്രിയങ്ക സീറ്റ് നല്‍കിയിരുന്നു.ഇവര്‍ക്ക് ആകെ ലഭിച്ചത് 2,302 വോട്ടുകള്‍ മാത്രം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മര്‍ദ്ദനത്തിനരയായതിന്റെ പേരില്‍ മാധ്യമശ്രദ്ധ നേടിയ പെണ്‍കുട്ടിയായിരുന്നു റിതു സിങ്ങ്. ഇവര്‍ മത്സരിച്ചതാകട്ടെ കര്‍ഷകസമരത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ലഖിംപൂര്‍ ഖേരിയിലും. എന്തായാലും ജയിച്ചുകയറുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 2419 വോട്ടുകള്‍. 

Tags: womenലഖിംപൂര്‍ അക്രമംയോഗി ആദിത്യനാഥ്ലഖിംപൂര്‍ ഖേരിcongressആരാധന മിശ്ര മോണഉത്തര്‍പ്രദേശ്women empowermentupപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രവികാസ് ദുബെഉന്നാവ്‌യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.