Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാടിപ്പകഴ്‌ത്തിയ പ്രിയങ്കയുടെ യുപി പരീക്ഷണം പൊളിഞ്ഞു; 148 വനിതകളില്‍ ജയിച്ചത് ഒരാള്‍ മാത്രം; എന്തിന് ഇങ്ങിനെയൊരു നേതാവെന്ന് അണികള്‍

സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായെന്ന് വിലയിരുത്തല്‍. "ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്കും പോരാടാന്‍ കഴിയും (മെം ലഡ്കി ഹൂം, ലഡ് ശക്തി ഹൂം)" എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 06:28 pm IST
in India

ലഖ്നോ: സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായെന്ന് വിലയിരുത്തല്‍. “ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്കും പോരാടാന്‍ കഴിയും (മെം ലഡ്കി ഹൂം, ലഡ് ശക്തി ഹൂം)” എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കിയത്.  എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്നും ഇങ്ങിനെയൊരു നേതാവെന്ന ചോദ്യം അണികള്‍ക്കിടയില്‍ ശക്തമാവുകയാണ്. 

വനിതകള്‍ക്ക് 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തെങ്കിലും ജനങ്ങള്‍ക്കിടയില്‍ വേരുകള്‍ ഇല്ലാത്തവര്‍ ആയിരുന്നു. 148 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്-ആരാധന മിശ്ര മോണ. ഇവര്‍ പ്രതാപ്ഗറിലെ രാംപൂര്‍ ഘാസില്‍ വിജയിച്ചു. അച്ഛന്‍ പ്രമോദ് തിവാരി മണ്ഡലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ് നേതാവായതിനാലാണ് ജയം സാധ്യമായത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണിത്. 148ല്‍ 147 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.

നേതാവ് പി. ചിദംബരം ഉള്‍പ്പെടെ ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ പ്രിയങ്കയുടെ പരീക്ഷണത്തെ വന്‍സംഭവമായാണ് ചിത്രീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ പഴയ വിജയ പാരമ്പര്യം പ്രിയങ്ക തിരിച്ചുപിടിക്കുമെന്ന് വരെ വാദമുഖങ്ങള്‍ ഉണ്ടായി. എന്നാല്‍ പ്രിയങ്ക മത്സരത്തിനിറക്കിയ പലര്‍ക്കും ലഭിച്ചത് 3000ല്‍ താഴെ വോട്ടുകള്‍ മാത്രം. യോഗി ആദിത്യനാഥ് 203 തെരഞ്ഞെടുപ്പ് പരിപാടികളില്‍ മാത്രം പങ്കെടുത്തപ്പോള്‍ പ്രിയങ്ക 209 റാലികളിലും റോഡ്‌ഷോകളിലും പങ്കെടുത്തുവെന്നാണ് കോണ്‍ഗ്രസ് വാഴ്‌ത്തിപ്പാടിയിരുന്നത്. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ സോണിയയെയും രാഹുലിനെയും മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രചാരണം. വിജയത്തിന്റെ നേട്ടം ഒറ്റയ്‌ക്ക് അവകാശപ്പെടാനായിരുന്നു ഇതെന്ന് പറയുന്നു.

പ്രിയങ്ക ഏറെ കോലാഹലമുണ്ടാക്കിയ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെയാണ് പ്രചാരണത്തിനിറക്കിയത്. ആശാദേവി മത്സരിക്കുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അവര്‍ക്ക് ആകെ ലഭിച്ചത് 1,555 വോട്ടുകള്‍ മാത്രം.  

പൗരത്വ നിയമഭേദഗതിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കടലാസ്പുലി നേതാവ് സദഫ് ജാഫര്‍ ലഖ്നൗ സെന്‍ട്രലില്‍ മത്സരിച്ചിരുന്നു. ഇവര്‍ 2927 വോട്ടുകള്‍ക്ക് തോറ്റു. പത്രപ്രവര്‍ത്തനരംഗം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്ന നിദ അഹമ്മദിന് സംഭാവില്‍ ലഭിച്ചത് 2,256 വോട്ടുകള്‍. അതുപൊലെ മോഡലും നടിയുമായ അര്‍ച്ചനാ ഗൗതമിന് കിട്ടിയത് 1,519 വോട്ടുകള്‍.  

ഗ്യാങ് ലീഡര്‍ വികാസ് ദുബെയുടെ സഹായിയായ അമര്‍ദുബെയുടെ വിധവ ഖുഷി ദുബൈയുടെ മൂത്ത സഹോദരി നേഹ തിവാരിക്കും പ്രിയങ്ക സീറ്റ് നല്‍കിയിരുന്നു.ഇവര്‍ക്ക് ആകെ ലഭിച്ചത് 2,302 വോട്ടുകള്‍ മാത്രം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മര്‍ദ്ദനത്തിനരയായതിന്റെ പേരില്‍ മാധ്യമശ്രദ്ധ നേടിയ പെണ്‍കുട്ടിയായിരുന്നു റിതു സിങ്ങ്. ഇവര്‍ മത്സരിച്ചതാകട്ടെ കര്‍ഷകസമരത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ലഖിംപൂര്‍ ഖേരിയിലും. എന്തായാലും ജയിച്ചുകയറുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 2419 വോട്ടുകള്‍. 

Tags: വികാസ് ദുബെഉന്നാവ്‌യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022womenലഖിംപൂര്‍ അക്രമംയോഗി ആദിത്യനാഥ്ലഖിംപൂര്‍ ഖേരിcongressആരാധന മിശ്ര മോണഉത്തര്‍പ്രദേശ്women empowermentupപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.