Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറാന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനോ?; ലിംഗ പരിശോധന വേണമെന്ന ആവശ്യവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 02:50 pm IST
in Football

ജോര്‍ദാന്‍: ഇറാനിയന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനാണെന്ന ആരോപണവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ജോര്‍ദാനെതിരെ നേടിയ വിജയത്തെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. 2022 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ വനിത ലോകകപ്പിനുള്ള യോഗ്യത മത്സരത്തിലായിരുന്നു ഇരു ടീമുകളും. 4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ  ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്. ജോര്‍ദാന്‍ ഫുട്‌ബോള്‍ സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് അലി ബിന്‍  അല്‍ ഹുസൈന്‍ കൗദേയുടെ ലിംഗ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് എഫ്‌സി നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പ്രതികരണമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എഎഫ്‌സി വിമന്‍സ് ഏഷ്യാ കപ്പ് മത്സരത്തിന്റെ ആര്‍ട്ടിക്കിള്‍ 47 നിയമ പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ലിംഗ പരിശോധന നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംശയാസ്പദമായ കളിക്കാരുടെയും ടീമിലെ മറ്റുള്ളവരുടെയും യോഗ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിന്  അവകാശമുണ്ടെന്ന് എഎഫ്‌സി പറഞ്ഞു.  

ഇറാന് ലിംഗഭേദം, ഉത്തേജകമരുന്ന് എന്നി പ്രശ്‌നങ്ങളുമായി ഒരു പഴയ ചരിത്രമുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. ഇറാനിയന്‍ ലീഗുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ മൊജ്താബി ഷരീഫി 2015ല്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന പുരുഷന്മാരാണെന്ന് ഷരീഫി അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങള്‍ ഒരിക്കലും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇത് സത്യമാണെങ്കില്‍ ഗുരുതരമായ പ്രശ്‌നമാണ് കാണുന്നതെന്നും മുന്‍ ഫിഫ വൈസ് പ്രസിഡന്റ് പ്രിന്‍സ് അലി അഭിപ്രായപ്പെട്ടു. ദേശീയ ടീമിലെ ഓരോ കളിക്കാരെുടെയും ഹോര്‍മോണുകളുടെ കാര്യത്തില്‍ മെഡിക്കല്‍ സംഘം ശ്രദ്ധാപൂര്‍വം പരിശോധന നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ആരാധകര്‍ വിശമിക്കേണ്ട കാര്യം ഇല്ലെന്നും ഹെഡ് കോച്ചായ മറിയം ഇറാന്‍ഡോസ്റ്റ് ഇറാനിയന്‍ സ്‌പോര്‍ട്‌സ് ന്യൂസിനോട് പറഞ്ഞു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഏത് ഡോക്യുമെന്റേുകളും നല്‍കാന്‍ തയ്യാറാണെന്നും ക്ലബ് അറിയിച്ചു

Tags: footballwomeniranജോര്‍ദാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.