Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറാന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനോ?; ലിംഗ പരിശോധന വേണമെന്ന ആവശ്യവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 02:50 pm IST
in Football

ജോര്‍ദാന്‍: ഇറാനിയന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനാണെന്ന ആരോപണവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ജോര്‍ദാനെതിരെ നേടിയ വിജയത്തെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. 2022 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ വനിത ലോകകപ്പിനുള്ള യോഗ്യത മത്സരത്തിലായിരുന്നു ഇരു ടീമുകളും. 4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ  ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്. ജോര്‍ദാന്‍ ഫുട്‌ബോള്‍ സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് അലി ബിന്‍  അല്‍ ഹുസൈന്‍ കൗദേയുടെ ലിംഗ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് എഫ്‌സി നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പ്രതികരണമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എഎഫ്‌സി വിമന്‍സ് ഏഷ്യാ കപ്പ് മത്സരത്തിന്റെ ആര്‍ട്ടിക്കിള്‍ 47 നിയമ പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ലിംഗ പരിശോധന നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംശയാസ്പദമായ കളിക്കാരുടെയും ടീമിലെ മറ്റുള്ളവരുടെയും യോഗ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിന്  അവകാശമുണ്ടെന്ന് എഎഫ്‌സി പറഞ്ഞു.  

ഇറാന് ലിംഗഭേദം, ഉത്തേജകമരുന്ന് എന്നി പ്രശ്‌നങ്ങളുമായി ഒരു പഴയ ചരിത്രമുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. ഇറാനിയന്‍ ലീഗുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ മൊജ്താബി ഷരീഫി 2015ല്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന പുരുഷന്മാരാണെന്ന് ഷരീഫി അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങള്‍ ഒരിക്കലും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇത് സത്യമാണെങ്കില്‍ ഗുരുതരമായ പ്രശ്‌നമാണ് കാണുന്നതെന്നും മുന്‍ ഫിഫ വൈസ് പ്രസിഡന്റ് പ്രിന്‍സ് അലി അഭിപ്രായപ്പെട്ടു. ദേശീയ ടീമിലെ ഓരോ കളിക്കാരെുടെയും ഹോര്‍മോണുകളുടെ കാര്യത്തില്‍ മെഡിക്കല്‍ സംഘം ശ്രദ്ധാപൂര്‍വം പരിശോധന നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ആരാധകര്‍ വിശമിക്കേണ്ട കാര്യം ഇല്ലെന്നും ഹെഡ് കോച്ചായ മറിയം ഇറാന്‍ഡോസ്റ്റ് ഇറാനിയന്‍ സ്‌പോര്‍ട്‌സ് ന്യൂസിനോട് പറഞ്ഞു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഏത് ഡോക്യുമെന്റേുകളും നല്‍കാന്‍ തയ്യാറാണെന്നും ക്ലബ് അറിയിച്ചു

Tags: footballwomeniranജോര്‍ദാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.