Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു;ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കില്‍ കെട്ടിയിട്ടു

ബംഗാളില്‍ തെരഞ്ഞെടുപ്പാനന്തരം തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നു. ബിജെപിക്ക് വോട്ടു ചെയ്ത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനെതിരെ ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 08:23 pm IST
in India

ഹൗറ: ബംഗാളില്‍ തെരഞ്ഞെടുപ്പാനന്തരം തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നു. ബിജെപിക്ക് വോട്ടു ചെയ്ത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകന്റെ  ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനെതിരെ ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്.

ബിജെപി നേതാവിന്റെ 34 കാരിയായ ഭാര്യയെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്ന് മാസം മുമ്പ് സെറിബ്രല്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് സംസാരശേഷി നഷ്ടമായ സ്ത്രീയാണ് ആക്രമണത്തിന് വിധേയയായത്. സംഭവം നടക്കുമ്പോള്‍ ഇവരും കൊച്ചുകുട്ടിയായ മകനും മാത്രമായിരുന്നു വീട്ടില്‍. ഭര്‍ത്താവ് കൊല്‍ക്കത്തയിലാണ്.

അഞ്ചുപേരാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഹൗറയിലെ ബെയ്‌നാള്‍ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയില്‍ തന്നെ രണ്ട് പേരെ പിടികൂടി. കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ കുത്ബുദ്ദീന്‍ മുല്ലിക്, ദേബാഷിഷ് റാണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ മകന്‍ തന്നെയാണ് തന്റെ അമ്മയെ പിതാവിന്റെ ബൈക്കിനടുത്ത് കെട്ടിയിട്ട നിലയില്‍ കണ്ടത്. മകന്‍ പിതാവായ ബിജെപി നേതാവിനെ വിളിച്ച് വിവരം അറിയിച്ചു. കുത്ബുദ്ധീന്‍ മുല്ലിക്, സഹോദരന്‍ ജോയ്‌നല്‍, ദേബാഷിഷ് റാണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭാര്യക്ക് നേരെ ആക്രമണം നടന്നതെന്ന് ഇവര്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ബെയ്‌നന്‍ ബൂത്തില്‍ ബിജെപി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത് മുതല്‍ ഇവര്‍ ശത്രുതയിലായിരുന്നുവെന്നും പൊലീസിന്റെ സഹായത്തോടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

സ്ത്രീകളുടെ അഭിമാനം വെച്ചാണ് തൃണമൂല്‍ കളിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആരംഭത്തില്‍ ലോക്കല്‍ പൊലീസ് സംഭവത്തില്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ലെന്നും ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേസ് ദുര്‍ബലമാക്കാനും ശ്രമം നടന്നതായി പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അതിഫ് റഷീദും സംഭവത്തില്‍ ബംഗാള്‍ പൊലീസിനെ വിമര്‍ശിച്ചു.

Tags: bjpwifeബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിതൃണമൂല്‍ ഗുണ്ടായിസംകൂട്ടബലാത്സംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.