Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസില്‍ കശ്മീര്‍ പ്രശ്‌നമുയര്‍ത്തി ഇസ്ലാമിക സംഘടന; യുഎസിലെ മണ്ണിലിരുന്ന് കശ്മീരിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാനുള്ള പാക് ഗൂഢശ്രമം

യുഎസിലെ ഉന്നത ഔദ്യോഗിക തലങ്ങളിലേക്ക് കശ്മീര്‍ പ്രശ്‌നം എത്തിക്കാനായി പാകിസ്ഥാന്‍ പിന്തുണയോടെ സംഘനടകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ടെക്‌സാസ് ആസ്ഥാനമായ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ എന്ന സംഘടന ഈ പരിശ്രമങ്ങളുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 06:49 pm IST
inWorld
പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്‍റെ മേധാവി ഖസാല ഹബീബ്

പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്‍റെ മേധാവി ഖസാല ഹബീബ്

ന്യൂദല്‍ഹി: യുഎസിലെ ഉന്നത ഔദ്യോഗിക തലങ്ങളിലേക്ക് കശ്മീര്‍ പ്രശ്‌നം എത്തിക്കാനായി പാകിസ്ഥാന്‍ പിന്തുണയോടെ സംഘനടകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ടെക്‌സാസ് ആസ്ഥാനമായ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ എന്ന സംഘടന ഈ പരിശ്രമങ്ങളുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

കശ്മീരിലെ പ്രതിസന്ധിയെക്കുറിച്ച് ഈ സംഘടന 2020 ആഗസ്ത് അഞ്ചിന് ഒരു ഓണ്‍ലൈന്‍ സംവാദം നടത്തിയിരുന്നു. പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഖസാല ഹബീബാണ് ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്റെ മേധാവി.

ഈ സംഘടനയുടെ മേലുള്ള പാകിസ്ഥാന്‍ ഭരണത്തിലെ വളരുന്ന സ്വാധീനം ചര്‍ച്ചയില്‍ പങ്കെടുത്തവ്യക്തികളില്‍ നിന്നു തന്നെ മനസ്സിലാക്കാം. പാക് ഭരണ കശ്മീര്‍ പ്രസിഡന്‍റ്, യുഎസ് കോണ്‍ഗ്രസിലെ പാകിസ്ഥാന്‍ അനുകൂല വിഭാഗത്തിലെ രണ്ട് സഹഅധ്യക്ഷന്‍മാര്‍, യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍, ഹൂസ്റ്റണിലെ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. യുഎസ് കോണ്‍ഗ്രസ് അംഗം എഡ്ഡി ബെര്‍നീസ് ജോണ്‍സണ്‍, ടെക്‌സസിലെ പ്രതിനിധികളായ റോണ്‍ റെയ്‌നോള്‍ഡ്‌സ്, ടെറി മെസ്സ എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു. ഈ പ്രമുഖരുമായി ഓണ്‍ലൈന്‍ വേദി പങ്കിട്ടവരില്‍ പലരും കശ്മീരിലെ ഭീകരവാദത്തെ തുറന്ന് പിന്തുണയ്‌ക്കുന്നവരാണ്.

2019ല്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം ഇമ്രാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ചൂഷണത്തിന്റെ ദിനം’എന്ന വാര്‍ഷിക പരിപാടിയുടെ ഭാഗമായിട്ടാണ് വെബിനാര്‍ നടന്നത്. അമേരിക്കന്‍ പാകിസ്ഥാനി ടെലിവിഷന്‍ ചാനലായ ടിവി വണ്‍ യുഎസ്എയില്‍ ഈ വെബിനാര്‍ സംപ്രേഷണം ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസിലെ പാകിസ്ഥാന്‍ ഗ്രൂപ്പിന്റെ ഉപാധ്യക്ഷരായ യുഎസ് പ്രതിനിധികളായ ജിം ബാങ്ക്‌സും ഷീല ജാക്‌സണും അന്തസ്സുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്. പൊതുവേ സൗത്ത് എഷ്യയിലെ ഇസ്ലാമിക സംഘടനകളെ വിമര്‍ശിക്കുന്ന ജിം ബാങ്ക്‌സ് പറഞ്ഞത് തന്റെ ഉദ്ദേശ്യം കശ്മീരില്‍ എന്താണ് നടക്കുന്നതെന്നതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുകയാണെന്നാണ്. സുരക്ഷയ്‌ക്കും മനുഷ്യാവകാശത്തിനും പിന്തുണ നല്‍കിയുള്ള പ്രതികരണമായിരുന്നു ജാക്‌സണ്‍ ലീയുടെ ഭാഗത്ത് നിന്നുണ്ടായത്.

അതേ സമയം എജെകെ പ്രസിഡന്‍റ് ഖാന്‍ ഈ പരിപാടി നടത്തിയതിന് ഫ്രണ്ട്‌സ് ഓഫ് കശ്മീരിന്റെ ഖസാല ഹബീബിനെ അഭിനന്ദിച്ചു. അദ്ദേഹം രൂക്ഷമായി ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. കറാച്ചിയിലും ഇസ്ലാമബാദിലും ഓഫീസുകളുള്ള ഫ്രണ്ട്‌സ് ഓഫ് കശ്മീര്‍ യുഎസ് ആധാരമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര രാഷ്‌ട്രീയേതര സംഘടനയാണെന്നും കശ്മീര്‍ പ്രശ്‌നത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു. ഫ്രന്റ്‌സ് ഓഫ് കശ്മീരിന്റെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. ഇതിന്റെ മേധാവിയായ ഖസാല ഹബീബിന് പാകിസ്ഥാനുമായി അടുത്തബന്ധവുമുണ്ട്. തങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ വാതില്‍ 24-7 തുറന്ന് തന്നതിന് പാകിസ്ഥാന്‍ സര്‍ക്കാരിന് വെബിനാറിനിടെ ഖസാല ഹബീബ് നന്ദി പറയുന്നുമുണ്ട്.

ഫ്രന്റ്‌സ് ഓഫ് കശ്മീരിന് ഹൂസ്റ്റണ്‍ ആസ്ഥാനമായ പല ഇസ്ലാമിക സംഘടനകളുമായും ബന്ധമുണ്ട്. എപിപിഎന്‍എ, പിഎകെപിഎസി, പാകിസ്താന്റെ സീനിയര്‍ എച്എച്ആര്‍ഡി ഉദ്യോഗസ്ഥന്‍ ഇല്യാസ് ചൗധരി എന്നിങ്ങനെ പലരുമായും ബന്ധമുണ്ട്. ജാക്‌സണ്‍ ലീ എന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയ്‌ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്ന താഹിര്‍ ഭട്ടി, എം.ജെ. ഖാന്‍ എന്നിവരും ഖസാല ഹബീബുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. നൂറുകണക്കിന് മുസ്ലിങ്ങളെയും സിഖുകാരെയും മോദിക്കെതിരെ ഹൂസ്റ്റണില്‍ പ്രകടനത്തിന് അണിനിരത്തിയ ഇന്റണ്‍നാഷണല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനും ഫ്രന്‍റ്സ് ഓഫ് കശ്മീരിന് ബന്ധമുണ്ട്. അന്ന് ആ മോദി വിരുദ്ധ റാലിയില്‍ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ പ്രതിനിധികളും പങ്കെടുത്തു.

ഫ്രന്‍റ്സ് ഓഫ് കശ്മീരിന്റെ അമേരിക്കന്‍ കോണ്‍ഗ്രസിലെ നേതാക്കളുടെ മേലുള്ള ധനപരവും ആശയപരവുമായ സ്വാധീനം പാകിസ്ഥാന്റെ ഇന്ത്യയ്‌ക്കെതിരായ നിഴല്‍ യുദ്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. അപ്പോള്‍ അമേരിക്കയിലെ മറ്റ് നഗരങ്ങളില്‍ എന്തൊക്കെ ഗൂഢതന്ത്രങ്ങളായിരിക്കും പാകിസ്ഥാന്‍ നടത്തുന്നുണ്ടാവുക?

Tags: Houstonഫ്രന്‍റ്സ് ഓഫ് കാശ്മീര്‍ഖസാല ഹബീബ്ജമ്മു കശ്മീര്‍article 370pakistanimran khanislamistsഇസ്ലാമിക തീവ്രവാദംകശമീര്‍imrankhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.