Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ ഫോണ്‍ വിളി ദുരൂഹം; ആസൂത്രിത ഗൂഢാലോചന; ജാമ്യം കിട്ടാന്‍ അറ്റകൈ പ്രയോഗം

സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:17 pm IST
inIndia

ലഖ്‌നോ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധീഖ് കാപ്പന്‍ യു.പി പോലീസിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശാരീരിക അവശതകള്‍ നേരിടുകയാണെന്ന  പ്രചരണത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന. മെയ് ഒന്നിന് മഥുര സെഷന്‍സ് കോടതി കേസ്സ് പരിഗണിക്കുന്നതോടെ സുപ്രീംകോടതിയിലെ കാപ്പന് വേണ്ടി കൊടുത്തിട്ടുള്ള കേസ്സുകള്‍   അപ്രസക്തമാകും. ജാമ്യവും വൈകും. അതിനുമുന്‍പുള്ള അറ്റകൈ പ്രയോഗമാണ് നടക്കുന്നത്

കോവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കട്ടിലില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച കാപ്പനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ബാത്‌റൂമില്‍ പോകാന്‍ പോലും പോലീസ് സമ്മതിക്കുന്നില്ലെന്നുമാണ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാധ്യമങ്ങളോട്  വിശദീകരിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്കു  വിധേയനായ  കാപ്പന്റെ ആരോഗ്യനില അപകടത്തിലായിരിക്കയാണ്. അടിയന്തരമായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്നും കാപ്പന്റെ  ഭാര്യ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍  ബന്ധനസ്ഥനായി കഴിയവേ കാപ്പന്‍ ഒരു ഫോണില്‍ നിന്ന് വിളിച്ചാണ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞത്. രണ്ടു മിനിട്ടു നേരം മാത്രമേ സംസാരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും അവര്‍ വിശദമാക്കിയിരുന്നു.  

റെയ്ഹാനത്തിന്റെ  പ്രസ്താവനകള്‍ക്കു പിന്നാലെ കേരളത്തിലെ യു.ഡി.എഫ് എം.പി മാരും പ്രമുഖ രാഷ്‌ട്രീയനേതാക്കളും  കാപ്പന്റെ മോചനം ആവശ്യപ്പെട്ടു രംഗത്തു വന്നു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രി കത്തുകളും അയച്ചു. ഇതൊക്കെ ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണെന്നാണ് യു.പി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

1 :ആരുടെ ഫോണില്‍ നിന്നാണ് റെയ്ഹാനത്തിനു വിളി വന്നത്.ഇക്കാര്യം  റെയ്ഹാനത്തു വ്യക്തമാക്കുന്നില്ല.

2 : ഇതു വരെ മാധ്യമങ്ങളും മഥുരയിലെ ആശുപത്രി അധികൃതരെയോ, യു.പി പോലീസ് കേന്ദ്രങ്ങളെയോ ബന്ധപ്പെട്ടിട്ടില്ല. ഒരു പരാതിയും തന്നിട്ടില്ല. വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല.

3 : കാപ്പന്‍ ഇപ്പോള്‍ ഉള്ളത് പ്രത്യക കോവിഡ് വാര്‍ഡിലാണ്. അവിടെ ഒറ്റ പ്രവേശന വാതില്‍ മാത്രമാണുള്ളത്. സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

4 : കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രത്യക മെഡിക്കല്‍ പരിഗണനയും ഭക്ഷണവും കാപ്പനും നല്‍കുന്നുണ്ട്.  

5: മെയ് ഒന്നിന് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.  ഇതിനു മുന്‍പ് സുപ്രീകോടതിയില്‍ സമ്മര്‍ദ്ദം  ചെലുത്തി ജാമ്യം തേടാനുള്ള കുറുക്കുവഴിയാണ് പീഡനനാടകം

Tags: പോപ്പുലര്‍ ഫ്രണ്ട്upSiddique KappanMathura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.