Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ ഫോണ്‍ വിളി ദുരൂഹം; ആസൂത്രിത ഗൂഢാലോചന; ജാമ്യം കിട്ടാന്‍ അറ്റകൈ പ്രയോഗം

സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:17 pm IST
in India

ലഖ്‌നോ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധീഖ് കാപ്പന്‍ യു.പി പോലീസിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശാരീരിക അവശതകള്‍ നേരിടുകയാണെന്ന  പ്രചരണത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന. മെയ് ഒന്നിന് മഥുര സെഷന്‍സ് കോടതി കേസ്സ് പരിഗണിക്കുന്നതോടെ സുപ്രീംകോടതിയിലെ കാപ്പന് വേണ്ടി കൊടുത്തിട്ടുള്ള കേസ്സുകള്‍   അപ്രസക്തമാകും. ജാമ്യവും വൈകും. അതിനുമുന്‍പുള്ള അറ്റകൈ പ്രയോഗമാണ് നടക്കുന്നത്

കോവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കട്ടിലില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച കാപ്പനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ബാത്‌റൂമില്‍ പോകാന്‍ പോലും പോലീസ് സമ്മതിക്കുന്നില്ലെന്നുമാണ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാധ്യമങ്ങളോട്  വിശദീകരിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്കു  വിധേയനായ  കാപ്പന്റെ ആരോഗ്യനില അപകടത്തിലായിരിക്കയാണ്. അടിയന്തരമായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്നും കാപ്പന്റെ  ഭാര്യ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍  ബന്ധനസ്ഥനായി കഴിയവേ കാപ്പന്‍ ഒരു ഫോണില്‍ നിന്ന് വിളിച്ചാണ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞത്. രണ്ടു മിനിട്ടു നേരം മാത്രമേ സംസാരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും അവര്‍ വിശദമാക്കിയിരുന്നു.  

റെയ്ഹാനത്തിന്റെ  പ്രസ്താവനകള്‍ക്കു പിന്നാലെ കേരളത്തിലെ യു.ഡി.എഫ് എം.പി മാരും പ്രമുഖ രാഷ്‌ട്രീയനേതാക്കളും  കാപ്പന്റെ മോചനം ആവശ്യപ്പെട്ടു രംഗത്തു വന്നു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രി കത്തുകളും അയച്ചു. ഇതൊക്കെ ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണെന്നാണ് യു.പി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

1 :ആരുടെ ഫോണില്‍ നിന്നാണ് റെയ്ഹാനത്തിനു വിളി വന്നത്.ഇക്കാര്യം  റെയ്ഹാനത്തു വ്യക്തമാക്കുന്നില്ല.

2 : ഇതു വരെ മാധ്യമങ്ങളും മഥുരയിലെ ആശുപത്രി അധികൃതരെയോ, യു.പി പോലീസ് കേന്ദ്രങ്ങളെയോ ബന്ധപ്പെട്ടിട്ടില്ല. ഒരു പരാതിയും തന്നിട്ടില്ല. വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല.

3 : കാപ്പന്‍ ഇപ്പോള്‍ ഉള്ളത് പ്രത്യക കോവിഡ് വാര്‍ഡിലാണ്. അവിടെ ഒറ്റ പ്രവേശന വാതില്‍ മാത്രമാണുള്ളത്. സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

4 : കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രത്യക മെഡിക്കല്‍ പരിഗണനയും ഭക്ഷണവും കാപ്പനും നല്‍കുന്നുണ്ട്.  

5: മെയ് ഒന്നിന് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.  ഇതിനു മുന്‍പ് സുപ്രീകോടതിയില്‍ സമ്മര്‍ദ്ദം  ചെലുത്തി ജാമ്യം തേടാനുള്ള കുറുക്കുവഴിയാണ് പീഡനനാടകം

Tags: പോപ്പുലര്‍ ഫ്രണ്ട്upSiddique KappanMathura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.