Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മത്സ്യബന്ധനം നിലച്ച നാട്ടില്‍ മത്സ്യം സുലഭം

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മത്സ്യബന്ധനത്തിനായി തൊഴിലാളികള്‍ കടലില്‍ പോയിട്ട് ഇന്നേക്ക് ആഴ്ചകള്‍ പിന്നിടുമ്പോഴും നാട്ടില്‍ മത്സ്യം സുലഭം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:12 pm IST
inThiruvananthapuram

വെള്ളറട: കൊറോണ തീരദേശ മേഖലയെ പിടിച്ചുലച്ചപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മത്സ്യബന്ധനത്തിനായി തൊഴിലാളികള്‍ കടലില്‍ പോയിട്ട് ഇന്നേക്ക് ആഴ്ചകള്‍ പിന്നിടുമ്പോഴും നാട്ടില്‍ മത്സ്യം സുലഭം. പിടയ്‌ക്കുന്ന മത്തി എന്ന് പറഞ്ഞ് തന്നെയാണ് കച്ചവടക്കാര്‍ മത്സ്യവില്‍പ്പന നടത്തുന്നത്. ഐസിന്റെയും കെമിക്കലിന്റെയും ബലത്തില്‍ മത്സ്യം കേടാകാതെ തീന്‍മേശയില്‍ എത്തുമ്പോഴും വിഷമാണ്  കഴിക്കുന്നതെന്ന് അറിഞ്ഞിട്ടും പലരം മൗനം പാലിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അഴുകിയതും രാസപദാര്‍ത്ഥങ്ങളിട്ടതുമായ മത്സ്യമാണ് വ്യാപകമായി എത്തുന്നത്.

  കണ്ടെയിന്‍മെന്റ്‌സോണായ കുന്നത്തുകാല്‍, പെരിങ്കടവിള പഞ്ചായത്തു പ്രദേശങ്ങളിലും അതിതീവ്ര ജാഗ്രതാ പ്രദേശമായ വെള്ളറട പഞ്ചായത്ത്, കൊല്ലയില്‍ പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപകമായി മത്സ്യവിതരണം നടക്കുന്നു. ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഗുണനിലവാരമില്ലാത്ത മത്സ്യം വാങ്ങാന്‍ ആള്‍ക്കാറേയാണ്.

  ചില പോലീസുദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പുലര്‍ച്ചെ കണ്ടെയിനറുകളില്‍ മത്സ്യം അതിര്‍ത്തി കടത്തി നാട്ടില്‍ എത്തിക്കുന്നത്. ഇതിനു പിന്നില്‍ വന്‍ ലോബികളാണ് പ്രവര്‍ത്തിക്കുന്നത്. വലിയ കണ്ടെയിനറുകളില്‍ എത്തുന്ന മത്സ്യം അവിടെ നിന്ന് ചെറിയ മിനി ലോറികളില്‍ കയറ്റി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നു. അവിടെ നിന്നും മോട്ടോര്‍സൈക്കിളില്‍ കച്ചവടക്കാര്‍ എത്തി അവരുടെ പെട്ടികളിലാക്കി മൂന്നിരട്ടി വിലയ്‌ക്ക് വിറ്റ് കാശാക്കുന്നു. ആറ് ദിവസമായി ചില പ്രദേശങ്ങളില്‍ ഒരേ തരത്തിലുള്ള മത്സ്യമായ നവരയും കണവയും വള്ളി കൊഴിയാളയും ലഭിക്കുമ്പോള്‍ പോലും വാങ്ങുന്നവര്‍ മനസിലാക്കുന്നില്ല ഈ മത്സ്യത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്ന്. കൊല്ലംകോട് പോലുള്ള അതിര്‍ത്തി തീരദേശ മേഖലകളില്‍ ഇപ്പോഴും പോലീസിന്റെയും ലൈഫ് ഗാര്‍ഡുകളുടെയും കണ്ണു വെട്ടിച്ച് മത്സ്യബന്ധനം നടക്കുന്നു. പൊതുഇടത്തില്‍ കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമായത് കൊണ്ട് ഉണക്കമീന്‍ പുറത്തുവച്ച് വീടുകളില്‍ കച്ചവടം നടത്തുന്നു. പോലീസും ആരോഗ്യവകുപ്പും ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.

ശ്രീജിത്ത് നെടിയാംകോട്  

Tags: covidfish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.