Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അട്ടിമറി; ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നു സൂചന; ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്തു പറഞ്ഞ് വീണ്ടും എന്‍ഐഎ കത്ത്

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 25, 2020, 12:01 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍. ഭീകരപ്രവര്‍ത്തന ബന്ധം സംശയിക്കുന്ന കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്‌ക്കു കൈമാറാതെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു.  

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.  

മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എന്‍ഐഎ അന്വേഷണം എത്തുമെന്ന് ഉറപ്പായി. എന്നാല്‍ അതിനു മുമ്പു തന്നെ അട്ടിമറി നീക്കം ആരംഭിച്ചിരുന്നു.  ചീഫ് സെക്രട്ടറിയുടെ മുറിക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി എന്‍ഐഎയ്‌ക്കു ലഭിച്ചാല്‍ പ്രതികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം വ്യക്തമാവും. തൊട്ടു പിന്നാലെയാണ് സിസിടിവി ക്യാമറയുടെ സ്വിച്ച് മിന്നലേറ്റു നശിച്ചതിന്റേയും അത് നന്നാക്കാന്‍ ശ്രമിക്കുന്നതിന്റേയും വിവരങ്ങള്‍  അസാധാരണ ഉത്തരവിലൂടെ പുറത്തു വന്നത്. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കത്തിനു പിന്നില്‍. ശിവശങ്കറിന്റെ ഓഫീസിലേക്കുള്ള വഴിയുടെ അടക്കം ജൂണ്‍ മാസം മുതലുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ വ്യാഴാഴ്ച ആവശ്യപ്പെട്ടത്.  

എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിസിടിവി ഇടിമിന്നലില്‍ നഷ്ടപ്പെട്ടു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെത്തി അന്വേഷണം നടത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായി എന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആയിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.  

തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് എന്‍ഐഎ കത്ത് നല്‍കി. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവിയിലേയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിലായി. സെക്രട്ടേറിയേറ്റ് പരിസരത്തെ മുഴുവന്‍ സിസിടിവിയും കേടായി എന്ന് പറഞ്ഞാല്‍ കടുത്ത സുരക്ഷാവീഴ്ചയിലേക്ക് ആകും വിരല്‍ ചൂണ്ടുക. ഇതോടെ പതിമൂന്നു ദിവസത്തെ സെക്രട്ടേറിയറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.  

ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികള്‍ കേന്ദ്രീകരിച്ചാണ് നയതന്ത്രബാഗേജിലെത്തിയ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സ്വര്‍ണം വാങ്ങാനെത്തിയ ജലാലും റമീസും സമീപത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്തതും ഇതേ ദിവസങ്ങളിലാണ്. മാത്രമല്ല പ്രതികള്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതികള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

Tags: Pinarayi Vijayanഎൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.