Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാന്ദ്രാനന്ദ ഗീതികള്‍

ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 15, 2020, 03:00 am IST
in Samskriti

ഹരിഭക്തിയുടെ തേജോവലയത്തില്‍ കാലാതീതമായ ജ്ഞാനപ്രഭവത്തിന്റെ യോഗാത്മകസാരമാണ് സദ്ഗുരു നാംദേവ്. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയില്‍ 1327 ലാണ് മഹാഗുരുവിന്റെ പിറവി. ഗോനാബായിയും ദാമോശേട്ടുവുമായിരുന്നു മാതാപിതാക്കള്‍. പുരാണകഥകളും സംന്യാസി വര്യന്മാരുടെ സമ്പര്‍ക്കവുമായി കുഞ്ഞുനാളിലേ നാംദേവിന്റെ ഹൃദയത്തില്‍ കൃഷ്ണഭക്തിയടെ ശ്യാമനക്ഷത്രമുദിച്ചു. കൊച്ചു നാംദേവ് പൂജാവേളയില്‍ കൃഷ്ണവിഗ്രഹത്തെ പാലുകുടിപ്പിച്ച ഐതിഹ്യകഥ പ്രസിദ്ധമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ എട്ടാം വയസ്സിലാണ്  നാംദേവ് വിവാഹിതനാകുന്നത്. ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.  

ഖേചര്‍ എന്ന ശിവോപാസകനെയാണ് നാംദേവ് ഗുരുവായി സ്വീകരിച്ചത്. പിന്നീട് സംത് ജ്ഞാനേശ്വറിനെപ്പോലുള്ള യോഗിവര്യന്മാരേയും അദ്ദേഹം തന്റെ ആത്മീയയാത്രയുടെ വെളിച്ചമായി സ്വാംശീകരിക്കുകയായിരുന്നു. സംന്യാസിമാരൊത്തുള്ള തീര്‍ഥയാത്രയില്‍ അറിവിന്റെ നിറവാകുകയായിരുന്നു നാംദേവ്. വിഠലഭക്തിയില്‍ ആമഗ്നനായി മറാഠിയില്‍ രചിച്ച സരളഭക്തി തുളുമ്പുന്ന ‘അഭജംഗുകള്‍’ സാധാരണഭക്തന്റെ ചിത്തവും ചിന്തയുമുണര്‍ത്തുന്നതായിരുന്നു. ഹിന്ദിയിലെഴുതിയ ഗീതകങ്ങളാകട്ടെ യോഗാത്മക വിഭൂതിയുടെ പ്രകാശം വിതറി.  

നിര്‍ഗുണഭക്തിയുടെ സാന്ദ്രാനന്ദാവിഷ്‌ക്കാരമായ ‘വാര്‍ക്കരി സമ്പ്രദായ’ത്തിന്റെ പ്രചരണത്തിലും സാക്ഷാത്ക്കാരത്തിലും നിര്‍ണായകമായ പങ്കാണ് നാംദേവിനുള്ളത്. സിക്ക് മതഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹെബി’ല്‍ ഈ ഗുരുവിന്റെ അറുപത്തിയൊന്നു രചനകള്‍ ഉള്‍പ്പെടുത്തിയതായി കാണാം. സാഹസികങ്ങളും അതീതവുമായ സംഭവകഥകളും ഐതിഹ്യങ്ങളും നിറഞ്ഞതാണ്  നാംദേവിന്റെ ജീവിതകഥയെങ്കിലും ആ യോഗിവര്യന്‍ നേടിയെടുത്ത കവനസിദ്ധിയും ആത്മീയ ചൈതന്യവും ഭാരതീയ ഭക്തി പ്രസ്ഥാനത്തിന്റെ പ്രായോഗികമായ അമൃതവിദ്യയാണ്. ഹരിദ്വാര്‍ തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയുള്ള സഞ്ചാരത്തിനൊടുവില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ പ്രകൃതി രമണീയമായ തടാകക്കരയിലുള്ള സ്വന്തം ആശ്രമത്തിലാണ് ഈ സാധുസത്തമന്‍ സമാധി പ്രാപിച്ചത്. ‘ഘമന്‍’  എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രാമം ഇന്നും മാഘമാസത്തില്‍  നാംദേവിന് ഗുരുസമര്‍പ്പണത്തിന്റെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാറുണ്ട്.  

കാലങ്ങളില്‍ വാര്‍ക്കരി സമ്പ്രദായം ക്ഷയിച്ചു പോയെങ്കിലും ജലന്ധര്‍, ഗുര്‍ദാസ്പൂര്‍, ഫിസാര്‍ എന്നീ ജില്ലകളില്‍ നാംദേവിന്റെ അനുയായികളേറെയുണ്ട്. ഭക്തിയുടെ ചിന്താപഥത്തില്‍  ആ ഋഷികവി തുറന്നിട്ടത് ജീവനതപസ്യയുടെ ചിരന്തന മൂല്യങ്ങളാണ്. ആത്മീയതയുടെ അഗാധനീലിമയില്‍ നാംദേവിന്റെ നാമം നാരായണ മന്ത്രം പോലെ കാലം ഉരുവിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

പുതിയ വാര്‍ത്തകള്‍

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.