Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തണലായ് തലയിണയായ് ഇഷ്ടിക

സാവിത്രിbyസാവിത്രി
Aug 24, 2019, 03:00 am IST
inSamskriti

നീളന്‍ കുപ്പായം, തലയില്‍ കെട്ട്, കാല്‍മുട്ടുവരെയെത്തുന്ന ധോത്തി, ചുമലില്‍ തുണികൊണ്ടൊരു ഭാണ്ഡം ഇത്രയുമായിരുന്നു ബാബയുടെ വേഷവിധാനം. കൈയില്‍ എപ്പോഴും ഭിക്ഷാടനത്തിനായി ഒരു ലോട്ട കരുതിയിരിക്കും. പകല്‍ മുഴുവന്‍ ഷിര്‍ദിയിലും പരിസരത്തും സഞ്ചരിച്ച്  ഭക്തരുടെ സ്‌നേഹാദരങ്ങളറിഞ്ഞ് സന്ധ്യയ്‌ക്ക് തിരികെ ദ്വാരകാമായിയിലെത്തുമ്പോഴും ദര്‍ശനത്തിനെത്തിയവരുടെ തിക്കുംതിരക്കും കാണാം. അവരുടെ ആധികളും വ്യാധികളുമെല്ലാം കണ്ടും കേട്ടും സാന്ത്വനിപ്പിച്ചും തിരക്കെല്ലാമൊഴിഞ്ഞ ശേഷമാണ് ബാബ ഉറങ്ങാന്‍ പോകുന്നത്. 

രാത്രിയുറക്കത്തിന് പതുപതുത്ത മെത്തയോ, പനംപായയോ ഒന്നുമില്ല. ഒരു പഴയ ചാക്ക് നിവര്‍ത്തിയിടും. അതൊന്നുമല്ല കൗതുകം!   ബാബയുടെ തലയിണ കണ്ടാല്‍ ആരും അതിശയിച്ചു പോകും. ഒരു ഇഷ്ടികയായിരുന്നു തലയിണ. ബാബയ്‌ക്കത്  അമൂല്യ നിധിയായിരുന്നു. പൊന്നു പോലെയത് സൂക്ഷിച്ചു . ‘ആജീവനാന്ത കൂട്ടുകാരന്‍ ‘  എന്നായിരുന്നു ബാബ ഇഷ്ടികയ്‌ക്കു നല്‍കിയിരുന്ന വിശേഷണം. അശ്രദ്ധമായി എവിടെയുമത് വെയ്‌ക്കാറില്ല.ബാല്യത്തിലുണ്ടായ ഒരു സംഭവത്തിന്റെ ശേഷിപ്പും സൂക്ഷിപ്പുമായിരുന്നു  അത്. ഗുരുകുലത്തില്‍ ബാബയുടെ സഹപാഠിയായിരുന്ന ഒരു കുട്ടി ഒരിക്കല്‍ ബാബയുടെ നേരെഒരു  ഇഷ്ടികയെറിഞ്ഞു. ഗുരുവിന് ബാബയോടുള്ള അമിതവാത്സല്യവും പരിഗണനയും കണ്ട് അസൂയ പെരുത്ത്  എറിഞ്ഞതായിരുന്നു. അത് പൊട്ടിയില്ല. ബാബയ്‌ക്ക് പരിക്കൊന്നും പറ്റിയതുമില്ല. ബാബ അതെടുത്ത് സൂക്ഷിച്ചു. 

ദ്വാരകാമായിയില്‍ ബാബ എത്തിയതു മുതല്‍ ആ ഇഷ്ടിക എല്ലാവര്‍ക്കും പരിചിതമായിരുന്നു. തലയിണയായി മാത്രമല്ല, ഇരിക്കുമ്പോള്‍ കൈത്താങ്ങായി വച്ചിരുന്നതും അതായിരുന്നു. 

എല്ലാദിവസും രാവിലെ ബാബയുടെ ശിഷ്യരായ മഹല്‍സപതിയും കാഷിറാം ഷിംപിയും  ഇഷ്ടികയെടുത്ത് മംഗളസ്‌നാനം നടത്തും. അതിനു ശേഷം ധുനി( തീക്കുണ്ഡം) ക്കരികെ വെച്ച് ഉണക്കിയെടുക്കും. രാത്രിയായാല്‍ അവര്‍ അത് വൃത്തിയുള്ളൊരു തുണിയില്‍ പൊതിഞ്ഞെടുത്ത് ബാബയ്‌ക്ക് തലയിണയായി നല്‍കും. 

ഒരിക്കല്‍ ബാബയുടെ ശിഷ്യന്‍ മധു ഫാസ്‌ലെ, ദ്വാരകാമായി വൃത്തിയാക്കുന്നതിനിടെ ഇഷ്ടിക നിലത്തു വീണു പൊട്ടി രണ്ടു കഷ്ണമായി. മധു വല്ലാതെ ഭയന്നു. ഒന്നുമറിയാത്തമട്ടില്‍ ഇഷ്ടിക കഷ്ണങ്ങള്‍   ചേര്‍ത്ത് ധുനിക്കരികെ  വച്ച് ആരുമറിയാതെ അയാള്‍ അവിടെ നിന്ന് പോയി.  

പകല്‍യാത്ര കഴിഞ്ഞെത്തിയ ബാബ വിശ്രിമിക്കാനിരുന്നു. മഹല്‍സപതിയോട് ഇഷ്ടികയുമായി വരാന്‍ പറഞ്ഞു. മഹാല്‍സപതി ഇഷ്ടിക കൈയിലെടുത്തതും അതു രണ്ടു കഷ്ണമായി താഴെ വീണു. ബാബയത് കണ്ടു.  കളിപ്പാട്ടം പൊട്ടിയ കൊച്ചു കുട്ടികളെപ്പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇതെങ്ങനെ പൊട്ടിയെന്ന് മഹാലസ്പതി അത്ഭുതപ്പെട്ടു. ബാബയെ ആശ്വസിപ്പിക്കാന്‍ എത്ര തന്നെ ശ്രമിച്ചിട്ടും നടന്നില്ല. ‘ അത് വെറുമൊരു ഇഷ്ടികയല്ല. എന്നും എപ്പോഴും എനിക്ക് തുണയായിരുന്ന എന്റെ കൂട്ടുകാരനാണ്.  അവന്‍ പോയി. വൈകാതെ ഞാനും പോകും. ‘

എന്തോ മുന്‍കൂട്ടി കണ്ടതു പോലെ ബാബ ഏങ്ങലടിച്ചു. മഹാലസപതി അതു കണ്ട് വല്ലാതെ അസ്വസ്ഥനായി.  ‘ ബാബാ… അങ്ങ് കരയരുത്. ഞാനിതൊരു പൊന്‍ നൂലില്‍ കെട്ടി ചേര്‍ത്തു വെച്ചുതരാം’. മഹാലസ്പതി പറഞ്ഞു. ‘ വേണ്ട, ഇനിയെനിക്കത് എന്തിന്! പൊന്നു കൊണ്ടുള്ള ഒരായിരം ഇഷ്ടിക തന്നാലും അതിനു പകരമാകില്ല’. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ബാബ ഇരുന്നു. മണ്ണും മണലും ചേര്‍ത്തുണ്ടാക്കിയ ഇഷ്ടിക ദേഹവും ദേഹിയും ചേര്‍ന്ന മനുഷ്യനായാണ് ബാബ കണ്ടിരുന്നത്. പൊട്ടി വീണതോടെ അതിന് ആയുസ്സറ്റതായി സങ്കല്പിച്ചു. മരണത്തിന് സമാനം. 

അന്നു മുതല്‍ ബാബയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ഇഷ്ടിക പൊട്ടി അഞ്ചാം നാളില്‍ ബാബ സമാധിയായി. ബാബയുടെ ഭൗതിക ദേഹം  മരണാനന്തര കര്‍മങ്ങള്‍ക്ക് എടുത്തപ്പോള്‍ മധു ഫാസ്‌ലെ കുറ്റബോധത്തോടെ, കണ്ണീരോടെ  ആ ഇഷ്ടിക കഷ്ണങ്ങളെടുത്ത് ബാബയുടെ തലയ്‌ക്കരികെ തലയിണ പോലെ ചേര്‍ത്തു വെച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.