Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലകൃഷ്ണപിള്ളയെ നായര്‍ സമുദായം കൈയൊഴിഞ്ഞു

അനന്തു തലവൂര്‍ by അനന്തു തലവൂര്‍
May 25, 2019, 05:03 pm IST
in Kerala

പത്തനാപുരം: എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി ഘടക കക്ഷിയാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. പിള്ള ഒപ്പമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായേക്കാവുന്ന നായര്‍ വോട്ടുകള്‍ ചെറിയ രീതിയിലെങ്കിലും തടയിടാനാകുമെന്ന കണക്കുകൂട്ടലും പാടേ പിഴച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയ ഏക പിടിവളളിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയും കേരളാ കോണ്‍ഗ്രസ്(ബി)യും.  

കൊല്ലം, മാവേലിക്കര സീറ്റുകളിലെ വിജയം മുന്നില്‍ക്കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബാലകൃഷ്ണപിള്ളയെ മുന്നണിയുടെ ഭാഗമാക്കിയത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങള്‍ പിള്ളയ്‌ക്കും മകന്‍ ഗണേഷ് കുമാറിനും സ്വാധീനമുള്ള പ്രദേശങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷിന് പത്തനാപുരത്ത് 24,562 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാല്‍, മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 14,732 വോട്ടിന് പിന്നിലായി. കൊട്ടാരക്കരയിലും വോട്ടിന്റെ കാര്യത്തില്‍ കൊടിക്കുന്നിലിനു പിന്നിലാണ് ചിറ്റയം. ഒരു കാലത്ത് പിള്ളയുടെ ആശീര്‍വാദത്തോടെയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ തുടര്‍ച്ചായ വിജയങ്ങള്‍ നേടിയത്. ഇക്കുറി പിള്ളയും ഗണേഷും  നേരിട്ട് കൊടിക്കുന്നിലിനെതിരെ പ്രചാരണം നയിച്ചിട്ടും ഫലമുണ്ടായില്ല. 

ബാലകൃഷ്ണപിള്ളയെ ഒപ്പം നിര്‍ത്തിയാല്‍ കൊല്ലത്ത് ബാലഗോപാലിന് സമുദായ വോട്ടുകള്‍ വ്യാപകമായി നഷ്ടമാകില്ലെന്നും വിജയം ഉറപ്പെന്നുമുള്ള കണക്കു കൂട്ടലിലായിരുന്നു പിണറായി. പക്ഷേ അവിടെയും എന്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിനെ തുണച്ചില്ല. 

ശബരിമല യുവതീപ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിള്ള പിന്തുണച്ചിരുന്നു. എന്നാല്‍, ഇടത് മുന്നണിയിലെത്തിയതോടെ നിലപാട് മാറി. എന്‍എസ്എസ് അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിള്ള വനിതാ മതിലിനൊപ്പം നിന്നു. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെതിരെയും പിള്ള രംഗത്ത് വന്നതോടെ പെരുന്നയും പിള്ളയും രണ്ട് തട്ടിലായി. പിള്ളയുടെ പാര്‍ട്ടിയെക്കൊണ്ട് വലിയ പ്രയോജനമില്ലെന്ന് വ്യക്തമായതോടെ ഇനി അവരോട് എന്ത് നിലപാടായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നതും ശ്രദ്ധേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍
Kerala

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

Samskriti

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

Kerala

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.